ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൫.അ. Ezekiel, XXV. 289

<lg n="൫"> ഫലം തിന്നു പാൽ കുടിച്ചുകൊൾവാൻ തന്നേ. റബ്ബയെ ഞാൻ ഒട്ടക
ങ്ങൾക്കു പുലമായും അമോന്യരെ ആടുകൾക്കു കിടപ്പായും കൊടുക്കുന്നു;
</lg><lg n="൬"> ഞാൻ യഹോവ എന്നു നിങ്ങൾ അറികയും ചെയ്യും. കാരം യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: നീ ഇസ്രായേൽദേശത്തെ ചൊല്ലി കൈ
കൊട്ടി കാലാൽ ചവിട്ടി സകലൗൾച്ചിരിയോടും സന്തോഷിച്ചു പോക
</lg><lg n="൭"> യാൽ, ഞാൻ ഇതാ നിന്മേൽ കൈ നീട്ടി ജാതികൾക്കു നിന്നെ വക
യാക്കി വംശങ്ങളിൽനിന്നു ഛേദിച്ചു രാജ്യങ്ങളിൽനിന്നു കൊടുത്തു നി
ന്നെ മുടിക്കും, ഞാൻ യഹോവ എന്നു നീ അറികയും ചെയ്യും.

</lg>

<lg n="൮"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: യഹൂദാഗൃഹം അതാ സകല
ജാതികൾക്കും ഒത്തു ചമഞ്ഞു എന്നു മൂവാബും സയീരും പറകയാൽ,
</lg><lg n="൯"> ഇതാ ഞാൻ മൂവാബിന്റേ പട്ടണങ്ങൾ നഗരം മുതൽ ഒടുക്കത്തേതു
വരേ, ദേശനത്നമായ ബേത്യശിമോത്ത് ബാൽമയോൻ കിൎയ്യഥൈം,
</lg><lg n="൧൦"> ഇങ്ങനേ മോവാബിൻഭാഗത്തെ കിഴക്കിന്മക്കൾക്കു തുറത്ത് അമ്മോ
ന്യയോടു കൂടി സ്വന്തമാക്കിക്കൊടുക്കും, അമ്മോന്യപ്പേർ ഇനി ജാതിക
</lg><lg n="൧൧"> ളിൽ ഓൎക്കാതവണ്ണമേ. മോവാബിൽ ഞാൻ ന്യായവിധികളെ നടത്തും
ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൧൨"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഏദോം യഹൂദാഗൃഹത്തോടു
പരിഭവൻ തീൎപ്പാൻ വ്യാപരിച്ചു പകവീളുകയിൽ വങ്കുറ്റം ചെയ്തുകൊ
</lg><lg n="൧൩"> ണ്ടു, യഹോവാ കൎത്താവ് ഇപ്രകാരം പറയുന്നു: ആകയാൽ ഞാൻ എ
ദോമിന്മേൽ കൈ നീട്ടി അതിനിന്നു മനുഷ്യനെയും കന്നാലിയെയും
ഛേദിച്ചു, (തെക്കു) തേന്മാൻ മുതൽ അതിനെ ശൂന്യമാക്കിക്കളയും, (വട
</lg><lg n="൧൪"> ക്കു)ദദാന്വരേ അവർ വാളാൽ വീഴും. എൻ ജനമായ ഇസ്രായേലിൻ
കൈകൊണ്ടു ഞാൻ എദോമിൽ എൻ പ്രതികാരത്തെ നടത്തും അവരും
എൻ കോപത്തിന്നും ഊഷ്മാനിന്നും ഒത്തവണ്ണം ഏദോമിൻ ചെയ്യും; ഇവർ
എൻ പ്രതികാരത്തെ അറിയേണ്ടിവരും എന്നു യഹോവാകൎത്താവിൻ
അരുളപ്പാടു.

</lg>

<lg n="൧൫"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഫലിഷ്ടർ പരിഭവം തീൎപ്പാൻ
വ്യാപരിച്ചു ഉൾച്ചിരി പൂണ്ടു നിത്യവൈരത്താൽ മുടിപ്പോളം പകവ്ലുക
</lg><lg n="൧൬"> കൊണ്ടു, യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ആകയാൽ ഞാൻ
ഫലിഷ്ടർമേൽ കൈ നീട്ടി ക്രേതരെ ഛേദിച്ചു കടൽകരേ ശേഷിപ്പിനെ
</lg><lg n="൧൭"> കെടുത്തുകളയും. ഊഷ്മാവിൻ ശാസനകളാൽ ഞാൻ അവരിൽ മഹാ
പ്രതികാരങ്ങളെ നടത്തും. ഇങ്ങനേ അവൎക്കു പകരം കൊടുക്കുമ്പോൾ
ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.
</lg>19

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/295&oldid=192306" എന്ന താളിൽനിന്ന് ശേഖരിച്ചത്