ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

314 Ezekiel, XXXVII. യഹെസ്കേൽ ൩൭. അ.

<lg n="൧"> യഹോവയുടേ കൈ എന്റേ മേൽ വന്നിട്ടു യഹോവ ആത്മാവിൽ എ
ന്നെ പുറപ്പെടുവിച്ചു താഴ്വരയുടേ നടുവിൽ ഇറക്കി. ആയത് അസ്ഥി
</lg><lg n="൨"> കൾ നിറഞ്ഞിരുന്നു. അവറ്റെ അവൻ എന്നെ വലം വെപ്പിച്ചു ചുറ്റും
നടത്തി, ഇതാ താഴ്വരയുടേ പരപ്പിൽ അവ എത്രയും പെരികേ (കണ്ടു),
</lg><lg n="൩"> ഇതാ ഏറ്റം ഉണങ്ങിയവ. മനുഷ്യപുത്ര ഐ അസ്ഥികൾ ജീവിക്കു
മോ? എന്ന് എന്നോടു പറഞ്ഞാറേ: യഹോവാകൎത്താവേ നീ അറിയുന്നു,
</lg><lg n="൪"> എന്നു ഞാൻ പറഞ്ഞു. അവൻ എന്നോടു പറഞ്ഞു: ഈ അസ്ഥികളുടേ
മേൽ പ്രവചിച്ചു അവയോടു പറക: ഉണങ്ങിയ അസ്ഥികളേ യഹോവാ
</lg><lg n="൫"> വചനത്തെ കേൾപ്പിൻ! യഹോവാകൎത്താവ് ഈ അസ്ഥികളോട് ഇ
വ്വണ്ണം പറയുന്നു: ഇതാ ഞാൻ നിങ്ങളിൽ ശ്വാസത്തെ വരുത്തുന്നതു നി
</lg><lg n="൬"> ങ്ങൾ ജീവിപ്പാൻ തന്നേ. ഞാൻ നിങ്ങളുടേ മേൽ ഞരമ്പുകൾ ഉളവാ
ക്കി മാംസത്തെ വളൎത്തി മീതേ തോൽ ജനിപ്പിച്ചു നിങ്ങളിൽ ശ്വാസം
ഇടുവതു നിങ്ങൾ ജീവിച്ചു ഞാൻ യഹോവ എന്ന് അറിവാൻ തന്നേ.
</lg><lg n="൭"> കല്പിച്ചപ്രകാരം ഞാൻ പ്രവചിച്ചു. പ്രവചിച്ച ഉടനേ ഓർ ഒലി ഉളവാ
യി ഇതാ മുഴക്കമായി അസ്ഥികൾ തമ്മിൽ അണഞ്ഞു എല്ല് എല്ലോടു (ചേ
</lg><lg n="൮"> ൎന്നു). പിന്നേ ഞാൻ കണ്ടത് ഇതാ ഞരമ്പുകളും മാംസവും എഴുന്നു അവ
</lg><lg n="൯"> റ്റിൻ മീതേ തോലും ജനിച്ചു, ശ്വാസം അതിൽ ഇല്ല താനും. അപ്പോൾ
അവൻ എന്നോടു പറഞ്ഞു: ശ്വാസത്തോടു പ്രവചിക്ക! മനുഷ്യപുത്ര
ശ്വാസത്തോടു പ്രവചിച്ചു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയു
ന്നു: ഹേ ശ്വാസമേ മാലു കാറ്റുകളിൽനിന്നും വന്നു ഈ കുലപ്പെട്ടവ
</lg><lg n="൧൦"> രിൽ ഉയിൎപ്പാൻ ഊതുക. എന്നു കല്പിച്ചപ്രകാരം ഞാൻ പ്രവചിച്ചാറേ
ശ്വാസം അവരിൽ വന്നു അവർ ഉയിൎത്തു പെരികപ്പെരിക വലിയ
സൈന്യവുമായി കാലൂന്നി നിൽകയും ചെയ്തു.

</lg>

<lg n="൧൧"> അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര ഐ അസ്ഥികൾ നമസ്താമാ
യ ഇസ്രയേൽഗൃഹം തന്നേ, ഞങ്ങടേ അസ്ഥികൾ ഉണങ്ങി
ആശയും കെട്ടുപോയി ഞങ്ഗ്നൾ നാസ്തിയായി എന്ന് അവർ ഇതാ പറയുന്നു.
</lg><lg n="൧൨"> അതൊകൊണ്ട് അവരോടു പ്രവചിച്ചു പറക: ഉഅഹോവാകൎത്താവ് ഇവ്വ
ണ്ണം പറയുന്നു: ഞാൻ ഇതാ നിങ്ങടേ ശവക്കുഴികളെ തുറന്നു, എൻ ജന
മേ നിങ്ങളെ ആ കുഴികളിൽനിന്ന് എഴുനീല്പിച്ചു ഇസ്രയേൽനാട്ടിൽ
</lg><lg n="൧൩"> പൂകിക്കും. ഞാൻ നിങ്ങടേ കുഴികളെ തുറന്നു, എൻ ജനമേ നിങ്ങളെ
കുഴികളിൽനിന്നു കരേറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറി
</lg><lg n="൧൪"> യും. നിങ്ങൾ ഉയിൎപ്പാൻ ഞാൻ എൻ ആത്മാവിനെ നിങ്ങളിൽ ഇട്ടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/320&oldid=192384" എന്ന താളിൽനിന്ന് ശേഖരിച്ചത്