ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

316 Ezekiel, XXXVIII. യഹെസ്കേൽ ൩൮.അ.

<lg n="">അവരെ ഞാൻ സ്ഥാപിച്ചു പെരുപ്പിക്കയും എൻ വിശുദ്ധസ്ഥലത്തെ
</lg><lg n="൨൭"> എന്നേക്കും അവരുടേ നടുവിൽ വെക്കയും ചെയ്യും. എന്റേ പാൎപ്പിടം
അവരുടേ മേൾ ആക്കും, ഞാൻ അവൎക്കു ദൈവവും അവർ എനിക്കു ജന
</lg><lg n="൨൮"> വും എന്നു വരും. എൻ വിശുദ്ധസ്ഥലം എന്നേക്കും അവരുടേ നടുവിൽ
ഇരുന്നാൽ ഇസ്രയേലെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ എന്നു ജാ
തികളും അറിയും.
</lg>

൩൮. അദ്ധ്യായം. (—൩൯.)

അന്ത്യകാലത്തിൽ വടക്കിൽനിന്ന് അനന്തശകസേന വന്നു (൧൦) ഇസ്രയേ
ലെ ആക്രമിക്കും. (൧൭) ഒരു ന്യായവിധിയാൽ (൩൯, ൧) അത് ഒടുങ്ങുകയും (൯) പൂഴുകയും ഇര ആകയും ചെയ്യുമ്പോൾ (൨൧) എല്ലാ ജാതികളും മനന്തിരിയും.

<lg n="൧. ൨">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര രോഷ്
മേശക് രൂബൽ ഇവൎക്കു മന്നവരും മാഗോഗ് ദേശസ്ഥനും ആകുന്ന
ഗോഗിന്നു നേരേ മുഖം വെച്ച് അവന്ന് എതിരേ പ്രവചിച്ചു പറക:
</lg><lg n="൩"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇതാ നിന്നെക്കൊള്ളേ: ഹേ ഗോഗ് എന്ന രോഷ് മേശക്ക് രൂബൽ ഇവൎക്കു മന്നവനായുള്ളോ
</lg><lg n="൪"> വേ! ഞാൻ നിന്നെ വഴി തെറ്റിച്ചു നിൻ കവിളിൽ കൊളുത്ത് ഇട്ടു
നിന്നെ സകലസൈന്യവുമായി യാത്രയാക്കും, കുതിരകളും അശ്വക്കാരും
എപ്പേരും തികഞ്ഞ മോടി പൂണ്ടു വൻപലക പരിച വാളും പിടിച്ചവർ
</lg><lg n="൫"> ഒക്കയും അനന്തസമൂഹം, പലിശയും പടത്തിപ്പിയും ഇട്ട പാൎസ്സി കൂ
</lg><lg n="൬"> ശ് പൂത്ത് മുതലായവരുമായി, ഗോമരുടേ പടച്ചാൎത്തുകൾ ഒക്കയും, വ
ടക്കിൻ അറ്റത്തിലേ തൊഗൎമ്മഗൃഹം സകലപടച്ചാൎത്തുകളുമായി ഇങ്ങ
</lg><lg n="൭"> നേ നിന്നോട് ഒക്കത്തക്ക ബഹുവംശങ്ങൾ തന്നേ. നീയും നിന്നോടു
സ്വരൂപിച്ചു കൂടിയ സൎവ്വ സമൂഹവുമായി ഒരുങ്ങി വട്ടം കൂട്ടുക! അവൎക്കു
</lg><lg n="൮"> നീ കാക്കുവോൻ ആക! പലനാൾ ചെന്നിട്ടു നീ സന്ദൎശിക്കപ്പെടും;
വാളിൽനിന്നു മടക്കി അനേകവംശങ്ങളിൽനിന്നു ചേൎത്തു (നിവിൎത്തിയ)
ദേശത്തിങ്കൽ, സദാ പാഴായിക്കിടന്ന ശേഷം (ജനം) ജാതികളിൽനിന്നു
പുറപ്പെടുകയാൽ ഒക്കത്തക്ക നിൎഭയമായി വസിക്കുന്ന ഇസ്രയേൽമലകളി
</lg><lg n="൯"> ന്മേൽ നീ ആണ്ടുകളുടേ അവസാനത്തിൽ വരും. വിശറുപോലേ നീ
കരേറി വന്നു സകലപടച്ചാൎത്തുകളും ബഹുവംശങ്ങളുമായി ദേശത്തെ മൂ
ടുന്ന മേഖത്തിന്ന് ഒക്കും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/322&oldid=192388" എന്ന താളിൽനിന്ന് ശേഖരിച്ചത്