ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫ്ര യിം ദമഷ്ക (അശ്ശൂർ) എന്നവറ്റിന്നു നേരേ. (൧൭, ൧ - ൧൪)
<lg n="൧൭, ൧"> ദമഷ്കിലേ ആജ്ഞയാവിതു: കണ്ടാലും ദമഷ്കു നഗരമാകാതവണ്ണം നീ
</lg><lg n="൨"> ക്കപ്പെട്ട് ഇടിഞ്ഞു വീണ കല്ലെട്ട് ആകം. ആരൊയേർ ഊരുകൾ. ക
ടിവാങ്ങിട്ട് മൃഗക്രട്ടങ്ങൾക്ക് ആയ്‌ചമയും, അവ ആരും അരട്ടാതേ, കി
</lg><lg n="൩"> ടന്നുകൊള്ളും. എഫ്ര യിമിൽനിനു രാജധാനിയും ദമഷ്കിൽനിന്നു രാജ
ത്വവും ഒഴിഞ്ഞുപോകും, സുറിയയിൽ ശേഷിപ്പുള്ളതിന്നു ഇസ്രായേല്പുത്ര
രുട്ശെ തേജസ്സിന് എന്ന പോലേ വരും; എന്നു സൈgങ്ങളുടയ യ
</lg><lg n="൪"> ഹോവയുടെ അരുളപ്പാടു. അന്നു യാക്കോബിൻ തേജസ്സ് ചുരുങ്ങി അ
</lg><lg n="൫"> വന്റെ മാംസത്തിൻ പുഷ്ടി മെലിഞ്ഞും പോകും. അന്നുണ്ടാവിതു: എഴു
ന്ന വിളയെ മൂരുമ്പോൾ അവന്റെ കൈ കറ്റകളെ കൊയ്യും പോലേ,
മല്ലന്മാരുടെ താഴ്വരയിൽ (യേശു, ൧൫, ൮) കറ്റകളെ എട്ടുക്കും പോലേ
</lg><lg n="൬"> ഉണ്ടാം. ഒലീവ് മരത്തെ കുലുക്കുമ്പോൾ കൊടുമുടിയിൽ രണ്ടു മൂന്നു കരു
വും കായ്ച്ച മരത്തിൻ ചില്ലികളിൽ നാലഞ്ചും ഉള്ളതു പോലേ, അതിൽ
കാലായി പഠിപ്പാൻ ചിലതു ശേഷിക്കും എന്ന് ഇസ്രയേൽ ദൈവമായ
</lg><lg n="൭"> യഹോവയുടെ അരുളപ്പാട്ട.- അന്നാളിൽ മനുഷ്ടൻ തനെ ഉണ്ടാക്കി
യവനെ ഉറ്റുനോക്കും, അവന്റെ കണ്ണുകൾ ഇസ്രയേലിലേ വിശുദ്ധങ്ക
</lg><lg n="൮"> ലേക്കു കാണും. തൻ കൈകളുടെ പ്രവൃത്തിയാകുന്ന ബലിപീഠങ്ങളെ
ഇനി നോക്കുകയും തൻ വിരലുകൾ ഉണ്ടാക്കിയ ശ്രീപ്രതിമകളെയും സൂ
</lg><lg n="൯"> ൎയ്യസ്തംഭങ്ങളെയും കാണ്ങ്കയും ഇല്ല. അന്നാളിൽ അവന്റെ ഉറെച്ച ന
ഗരങ്ങൾ, പടൽക്കാട്ടിലും കൊടുമുടിയിലും ഇടിച്ചു വിട്ടേച്ചതിന്ന് ഒക്കും.
(കനാന്യർ) ഇസ്രയേൽപുത്രന്മാർ നിമിത്തം വിട്ടേച്ചുപോകയാൽ പാഴാ
</lg><lg n="൧൦"> യ്‌ചമഞ്ഞ കോട്ടകൾക്കു തന്നേ. എന്തെന്നാൽ നിന്റെ രക്ഷാദൈവത്തെ
നീ മറന്നു, നിന്റെ ഉറപ്പിൻ പാറയെ ഓർക്കാതേ പോകയാൽ മനോഹ
</lg><lg n="൧൧"> രക്കാവുകളെ നീ നട്ടു അതിൽ അന്യവള്ളിയെ ഇട്ടിരുന്നു. നീ നട്ട നാ
ളിൽ അതിനു വേലി കെട്ടി ഇടതു പുലൎച്ചയിൽ പൂപ്പിച്ചുകൊണ്ടിട്ടും വ
ന്മുറിയും പൊറുക്കാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു കൂമ്പലാം.

</lg> <lg n="൧൨ ">അയ്യോ സമുദ്രങ്ങൾ ഇരെക്കുമ്പോലേ ബഹുവംശങ്ങൾ ഇരെക്കുന്ന
കോലാഹലവും, കനത്ത വെള്ളങ്ങൾ മുഴങ്ങുമ്പോലേ കൂലങ്ങൾ മുഴങ്ങുന്ന
</lg><lg n="൧൩"> നാദവും അയ്യോ. പെരുത്ത വെള്ളങ്ങളുടെ മുഴക്കം പോലേ കലങ്ങൾ മു
ഴങ്ങുന്നു, ആയവൻ അവരെ ഭൎത്സിക്കുംപോഴേക്കോദൂവരവേ മണ്ടി, കാറ്റി
ന്നു മുമ്പിൽ മലകളിലേ പതിരും വിശറിൻ മുമ്പിൽ കച്ചിച്ചുഴലിയും എ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/33&oldid=191677" എന്ന താളിൽനിന്ന് ശേഖരിച്ചത്