ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

336 Ezekiel, XLVII. യഹെസ്കേൽ ൪൭. അ.

<lg n="">പ്പോകായ്വാൻ മന്നവൻ തൻ പുത്രരെ സ്വമ്മിൽനിന്ന് അവകാശികൾ ആക്കുക!

</lg>

<lg n="൧൯">അനന്തരം അവൻ (അകമുറ്റത്തിൻ വടക്കേ) വാതിലിന്റേ ഭാഗ
ത്തുള്ള പ്രവേശത്തിൽ പുരോഹിതന്മാൎക്കു (തീൎത്ത) വിശുദ്ധ അറക്കെട്ടി
ലേക്ക് (൪൨, ൧) എന്നെ നടത്തി; അവിടേ ഇതാ പടിഞ്ഞാറോട്ടുള്ള അ
</lg><lg n="൨൦">റ്റത്തിൽ ഒരു സ്ഥലം ഉണ്ടു. അവൻ എന്നോടു പറഞ്ഞു: പുരോഹിത
ന്മാർ കറ്റബലിയെയും പാപബലിയെയും വേവിക്കുന്നതും കാഴ്ചയെ ചുടുന്നതുമായ സ്ഥലം ഇതു തന്നേ (൪൨, ൧൩); ഇങ്ങനേ ജനത്തെ വിശു
ദ്ധീകരിപ്പാന്തക്കവണ്ണം (൪൪, ൧൯) പുറമുറ്റത്തിലേക്ക് കൊണ്ടുപോകേ
</lg><lg n="൨൧">ണ്ടതല്ല.— പിന്നേ അവൻ എന്നെ പുറമുറ്റത്തിലേക്കു പുറപ്പെടുവിച്ചു
മുറ്റത്തിലേ നാലു മൂലകളിലും നാല്പതു മുളം
നീളത്തിലും മുപ്പതു വീതിയിലും മാടിക്കെട്ടിയ (ചെറു) മുറ്റങ്ങൾ ഉണ്ടു;
</lg><lg n="൨൨">ഐ നാലു മൂലക്കെട്ടുകൾക്കും അളവ് ഉന്നത്രേ. ലാലിങ്കലും ചുറ്റും പ
ടനിരകൾ പടുത്തും പടനിരകൾക്കു കീഴേ ചുറ്റും അടുപ്പുകൾ തീൎത്തും
</lg><lg n="൨൩">കണ്ടു. അവൻ എന്നോടു പറഞ്ഞു: ഭവനശുശ്രൂഷക്കാർ (ലേവ്യർ) ജനം
അറുത്ത ബലികളെ വേവിക്കുന്ന വെപ്പുപുരകൾ ഇവ തന്നേ.

</lg>

൪൭. അദ്ധ്യായം. (൪൮.)

ജീവവെള്ളനദി ദേവാലയത്തിൽനിന്ന് ഒഴുകു ഉപ്പുകടലോളം സൌഖ്യ
ത്തെ പരത്തും (൧൩) ദേശത്തിൻ അതിരും (അ. ൪൮) വിഭാഗവും ദൎശിച്ചതു.

<lg n="൧">അനന്തരം അവൻ എന്നെ ഭവനവാതിൽകലേക്കു മടൽക്കി. അതാ ഭവ
നത്തിൻ ഉമ്മരപ്പടിക്കു കീഴിൽനിന്നു വെള്ളം കിഴക്കോട്ട് ഒലിക്കുന്നു
(ഭവനമുഖം കിഴക്കല്ലോ നോക്കുന്നു). ആ വെള്ളം കീഴേനിന്നു മന്ദിര
ത്തിൻ വലത്തുതോളിൽനിന്നു (൪൧) ഉണ്ടായൊ ബലിപീഠത്തിന്നു തെക്കേ
</lg><lg n="൨">ഒഴുകി. അവൻ വടക്കുവാതിലൂടേ എന്നെ പുറപ്പെടുവിച്ചു പുറത്തു ചു
റ്റി കിഴക്കോട്ടു നോക്കുന്ന വാതിലിന്റേ പുറഭാഗത്ട്ഠ് ആക്കി, അതിൻ
</lg><lg n="൩">വലത്തുതോളിൽനിന്ന് അതാ വെള്ളം വാരുന്നു. പുരുഷൻ കിഴക്കോ
ട്ടു ചെല്ലുമ്പോൾ കയ്യിൽ ചരട് ഉണ്ടായി. അവൻ ആയിരം മുളം അള
</lg><lg n="൪">ന്നു എന്നെ വെള്ളത്തൂടേ കടത്തിച്ചു, കണങ്കാൽ വരേ വെള്ളം. പിന്നേ
ആയിരം അളന്നു എന്നെ വെള്ളത്തൂടേ കടത്തിച്ചു, മുട്ടുകൾ വരേ വെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/342&oldid=192439" എന്ന താളിൽനിന്ന് ശേഖരിച്ചത്