ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൧൯. അ. Isaiah, XIX. 29

<lg n="൧൯, ൧"> മിസ്രയിലേ ആജ്ഞയാവിതു: കണ്ടാലും യഹോവ ലഘുമേഘത്തിൽ
കേറി മിസ്രയിൽ പ്രവേശിക്കുന്നു, അപ്പോൾ മിസ്രയുടെ അസത്തുകൾ തി
രുമുമ്പിൽ ആട്ടുകയും മിസ്രക്കാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകി
</lg><lg n="൨"> പ്പോകയും ആം. ഞാൻ മിസ്രക്കു നേരേ കോപ്പിട്ടുവിക്കും, സ
ഹോദരൻ മിത്രങ്ങൾ തമ്മിലും ഊരോട് ഊരും രാജ്യത്തോടു രാജുവും പ
</lg><lg n="൩"> ടകൂടും. മിസ്രക്കാരുടെ ആത്മാവ് ഉള്ളിൾ, ഒഴികയും, അവരുടെ മന്ത്ര
ണത്തെ ഞാൻ മുടിക്കയും, അവർ അസത്തുക്കളോടും മന്ത്രവാദികൾ വെ
</lg><lg n="൪"> ളിച്ചപ്പാടന്മാർ ലക്ഷണക്കാർ എന്നവരോടും ചോദിക്കയും ചെയ്യും. ഞാ
നോ മിസ്രക്കാരെ കഠിനകത്താവിന്റെ കയ്യിൽ അടെച്ചുവെക്കും. ശക്തി
യുള്ള രാജാവ് അവരെ ഭരിക്കും എന്നതു സൈന്യങ്ങളുടയ യഹോവ എ
ന്ന കത്താവിന്റെ അരുളപ്പാടു.

</lg> <lg n="൫"> സമുദ്രത്തിൽനിന്നു വെള്ളങ്ങൾ ഒടുങ്ങുകയും നദി വറ്റി ഉണങ്ങി </lg><lg n="൬">പ്പോകയും (ഇയ്യോബ് ൧൪, ൧൧ ), പുഴകി നാറി മിസ്രനദീമുഖങ്ങൾ
</lg><lg n="൭"> ചുരുങ്ങി വറണ്ടു. ഓടയും പാശിയും വലഞ്ഞുപോകയും ആം. നദിവ
ക്കത്തു പുഴയരുവിലേ പുലങ്ങളും നടിയുടെ വിള സകലവും ഉണങ്ങി
</lg><lg n="൮"> പാറി ഇല്ലാതേയായി.- അപ്പോൾ മീൻപിടിക്കാർ അരങ്ങുകയും നദി
യിൽ ചൂണ്ടൽ, ഇടുന്നവർ എല്ലാം തൊഴിക്കയും വെള്ളത്തിന്മേൽ വല
</lg><lg n="൯"> വീശുന്നവർ മുഷിഞ്ഞുപോകയും, ചണം ചിക്കി നൂല്പുന്നവരും വെള്ളാ
</lg><lg n="൧൦"> ട നെയ്യുന്നവരും നാണിക്കയും ആം.- (രാജ്യത്തിലേ) അടിസ്ഥാന
ങ്ങൾ ആയവൎക്ക് ഇടിച്ചലും ദിവസവൃത്തിക്കാൎക്ക് എല്ലാം മനക്ലേശവും ഉ </lg><lg n="൧൧"> ണ്ടാം. ചാനിയിലേ പ്രഭുക്കൾ മൂഢന്മാരത്രേ, ഫറോവിൻ മന്ത്രികളിൽ
ജ്ഞാനം ഏറിയവർ പൊട്ടരായ്ക്ക്പ്പോയ സഭയത്രേ. ഞാൻ ജ്ഞാനികളുടെ
പുത്രൻ, ഞാൻ ആദിരാജാക്കളേ, മകൻ, എന്നു നിങ്ങൾ ഫറോവിനോടു </lg><lg n="൧൨"> പറയുന്നത് എങ്ങനേ? നിന്റെ ജ്ഞാനികളായവർ പിന്നേ എവിടേ?
സൈനൃങ്ങളുടയ യഹോവ മിസ്രയുടെ മേൽ ഇപ്പോൾ എന്തു മന്ത്രിച്ചു എ
</lg><lg n="൧൩"> ന്ന് അവർ അറിഞ്ഞു നിന്നെ ഉണൎത്തിക്കുട്ടേ. ചാനിപ്രഭുക്കൾ മൂഢരാ
യ്‌ചമഞ്ഞു, മെംഫിപ്രഭുക്കൾ ചതിപ്പെട്ടുപോയി, മിസ്രഗോത്രങ്ങൾക്കു </lg><lg n="൧൪"> കൊത്തളങ്ങളായവർ അതിനെ തെറ്റിക്കുന്നു. അതിൻ ഉള്ളത്തിൽ യ
ഹോവ വികടാത്മാവിനെ കലക്കി ചേൎത്തിട്ടു മത്തൻ തന്റെ ഛൎദ്ദിയിൽ
തപ്പും പ്രകാരം അവർ മിസ്രയെ എല്ലാ പ്രവൃത്തിയിലും തെറ്റിക്കുന്നു. </lg><lg n="൧൫"> തലയും വാലും മട്ടലു മുത്തെങ്ങയും (൯, ൧൩) ചെയ്യാകുന്ന ഒരു പ്രവൃത്തി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/35&oldid=191681" എന്ന താളിൽനിന്ന് ശേഖരിച്ചത്