ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

359 ദാനിയേൽ ൭. അ. Daniel, VII.

<lg n="൪"> ള്ള നാലു വന്മൃഗങ്ങൾ കടലിൽനിന്നു കരേറിവന്നു. ഒന്നാമതു സിംഹ
ത്തിനു സമം, കഴുകിൻ ചിറകുകൾ ഉള്ളതു; ആയതിനെ നോക്കി തീ
രുംമുമ്പേ അതിൻ ചിറകുകൾ പൊരിക്കപ്പെട്ടു, പിന്നേ അതിനെ നില
ത്തുനിന്നു നിവൎത്തി മനുഷ്യനെപ്പോലേ കാലുകളിന്മേൽ നിറുത്തിയ ശേ
</lg><lg n="൫"> ഷം അതിനു മാനുഷഹൃദയം കൊടുക്കപ്പെട്ടു. അനന്തരം അതാ രണ്ടാ
മതു കരടിക്കു സദൃശമായ വേറൊരു മൃഗം; അത് ഒരു ഭാഗത്തു നിവിൎന്നും
വായിൽ പല്ലുകളുടേ ഇടയിൽ മൂന്നു വാരിയെല്ലുകളെ (പിടിച്ചും കണ്ടു)
അതിനോട് "എടീ എഴുനീറ്റു വളരേ മാംസം തിന്നുക!" എന്നു പറഞ്ഞു.
</lg><lg n="൬"> അതിൽ പിന്നേ ഞാൻ നോക്കിയപ്പോൾ അതാ പുള്ളിപ്പുലിക്ക് ഒത്ത
വേറൊന്നു, പുറത്തു പക്ഷിച്ചിറകു നാൽ ഉള്ളതു; ഈ മൃഗത്തിന്നു നാലു
</lg><lg n="൭"> തലകളും ഉണ്ട് (൫)ഭരണവും കൊടുക്കപ്പെട്ടു. അനന്തരം ഞാൻ രാത്രി
ദൎശനങ്ങളിൽ കണ്ടു: ഇതാ നാലാം മൃഗം ഭയങ്കരവും ഉരത്തതും അതൈശ
യബലവത്തും ആയതിന്നു വലിയ ഇരിമ്പുപല്ലുകൾ ഉണ്ടു, അതു തിന്നും
ചതെച്ചും ശേഷിപ്പിനെ കാലുകൾകൊണ്ടു ചവിട്ടിയും പോന്നു, മുമ്പേ
ഉള്ള സകലമൃഗങ്ങളിലും വ്യത്യാസമുള്ളതു, പത്തു കൊമ്പുകളും ഉണ്ടു.
</lg><lg n="൮"> ആ കൊമ്പുകളെ കുറികൊള്ളുമ്പോൾ ഇതാ അവറ്റിൻ ഇടയിൽ മറ്റൊ
രു ചെറുകൊമ്പു കയറി, ആദ്യക്കൊമ്പുകളിൽ മൂന്ന് അതിൻ മുമ്പിൽ
നിന്നു പൊരിക്കപ്പെട്ടപ്പോൾ അതാ മാനുഷക്കണ്ണിന്ന് ഒത്ത കണ്ണുകളും
</lg><lg n="൯"> വമ്പുകൾ ഉരെക്കുന്ന വായും ഈ കൊമ്പിൽ ഉണ്ടു.— ആസനങ്ങൾ നി
റുത്തപ്പെടുംവരേ ഞാൻ നോക്കികൊൺറ്റിരുന്നു. അപ്പോൾ ഒരു വയ
സ്സൻ ഇരുന്നുകൊണ്ടു, അവന്റേ വസ്ത്രം ഹിമമ്പോലേ വെളുത്തു, തല
യിലേ കേശം തുയ്യ ആട്ടുമുടിക്ക് ഒത്തു, സിംഹാസനം അഗ്നിജ്വാലകളും
</lg><lg n="൧൦"> അതിൻ ഉരുളുകൾ എരിയുന്ന തീയും ആയി. അവൻ മുമ്പിൽനിന്ന്
ഒരു തീപ്പുഴ ഒഴുകി പുറപ്പെട്ടു, ആയിരം ആയിരങ്ങൾ അവനെ ശുശ്രൂഷി
ക്കും, ലക്ഷംലക്ഷങ്ങൾ അവന്മുമ്പിൽ നില്ക്കും; ന്യായവിധി(ക്കാർ) ഇരുന്നു
൧൧കൊണ്ടു പുസ്തകങ്ങളും തുറക്കപ്പെട്ടു. ഞാൻ നോക്കിക്കൊള്ളുമ്പോൾ ആ
കൊമ്പ് ഉരെക്കുന്ന വമ്പുമൊഴികളുടേ ശബ്ദം നിമിത്തം ഞാൻ കാൺകേ
മൃഗം കുലപ്പെട്ടു അതിൻ ദേഹം കെട്ടുപോയി തീയിൽ വെന്തുപോവാൻ
</lg><lg n="൧൨"> കൊടുക്കപ്പെട്ടു. ശേഷമുള്ള മൃഗങ്ങൾക്കും ജീവനീളം സമയനേരം
വരേ മാത്രം കൊടുക്കപ്പെടുകകൊണ്ടു അവറ്റിൻ (൫)ഭരണം കഴിഞ്ഞു
പോയി.- ഞാൻ രാത്രിദൎശനങ്ങളിൽ കൺറ്റിതു: വാനമേഘങ്ങളോടേ മനു
ഷ്യപുത്രന്നു സമനായ ഒരുവൻ വന്നു ആ വയസ്സനോട് എത്തി, ഇവ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/365&oldid=192477" എന്ന താളിൽനിന്ന് ശേഖരിച്ചത്