ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

368 Daniel, XI. ദാനിയേൽ ൧൧. അ.

<lg n="">ഞാൻ പാൎസിപ്രഭുവോടു പോരാടുവാൻ മടങ്ങും, പിന്നേ ഞാൻ പുറപ്പെ
</lg><lg n="൨൧"> ട്ടാൽ അതാ യവനപ്രഭു (എതിരേ) വരും. എങ്കിലും സത്യത്തിൻ എ
ഴുത്തിൽ വരെച്ചതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; ഇവരെക്കൊള്ളേ എ
നിക്കു തുണനില്ക്കുന്നവൻ നിങ്ങളുടേ പ്രഭുവായ മീകയേൽ അല്ലാതേ ഒരു
</lg><lg n="൧൧">,൧ ത്തനും ഇല്ല. ഞാനും മാദായൻദാൎയ്യാവുസ്സിൻ ഒന്നാം ആണ്ടിൽ അ
വന്നു തുണയും ചങ്ങാതവുമായിനിന്നു. ഇപ്പോൾ നിന്നോടു സത്യത്തെ
അറിയിക്കും.

</lg>

<lg n="൨"> ഇതാ പാൎസിക്ക് ഇനി മൂന്നു രാജാക്കന്മാർ എഴുന്നീല്ക്കും, നാലാമൻ എ
ല്ലാവരെക്കാളും അധികം ധനം സമ്പാദിക്കും, ദ്രവ്യസമ്പത്തിനാൽ ബല
പ്പെട്ടപ്പോൾ അവൻ സകലവും യവനരാജ്യത്തെക്കൊള്ളേ ഒരുമ്പെടുക്കും,
</lg><lg n="൩"> പിന്നേ ശൂരനായ രാജാവ് എഴുനീറ്റു മഹാധികാരത്തോടേ ഭരിച്ചു ത
</lg><lg n="൪"> നിക്കു തോന്നും പോലേ ചെയ്യും. അവൻ നിൽക്കുമ്പോൾ അവന്റേ രാ
ജ്യം തകൎന്നു വാനത്തിലേ നാലു കാറ്റുകൾക്കും നേരേ പകുത്തുപോകും
(൮,൮) അവന്റേ സന്തതിക്ക് അല്ല താനും അവൻ ഭരിച്ച അധികാരം
പോലേയും അല്ല, അവന്റേ രാജത്വം നിൎമ്മൂലം ആയി ഇവരെ കൂടാ
</lg><lg n="൫"> തേ മറ്റേവൎക്ക് ആകും (൮,൨൨). പിന്നേ തെക്കേ രാജാവു ബലപ്പെ
ടും, അവന്റേ പ്രഭുക്കളിൽ ഒരുത്തൻ അവന്നു മീതേ ബലവാനാകും,
</lg><lg n="൬"> അവന്റേ അധികാരം വലിയ അധികാരം തന്നേ. വൎഷങ്ങളുടേ അ
വസാനത്തിൽ (ഇരുവരും) തമ്മിൽ കൂട്ടുകെട്ട് ഉണ്ടാകുമ്പോൾ തെക്കേ
രാജാവിൻ പുത്രി നിരപ്പു സ്ഥാപിപ്പാൻ വരും, എങ്കിലും സഹായത്തി
ന്ന് ഊക്കിനെ അവൾ വശമാക്കുക ഇല്ല, അവനും അവന്റേ സഹായ
വും നില്ക്കയും ഇല്ല, അവളും കൂട്ടിച്ചു കൊണ്ടുവന്നവരും അവളെ ജനി
പ്പിച്ചവനും അവൾക്കു തുണെച്ചവനും താന്താന്റേ കാലങ്ങളിൽ ഏൽപ്പി
</lg><lg n="൭"> ക്കപ്പെടും. അവളുടേ വേൎത്തളിരിൽനിന്ന് ഒരുവൻ അവന്റേടത്ത്
എഴുനീറ്റു (ശത്രുവിൻ) സൈന്യത്തോട് ഏറ്റു വടക്കേ രാജാവിൻ കോ
</lg><lg n="൮"> ട്ടകളിൽ പുക്കു അവറ്റിൻ (ഇഷ്ടം) പ്രവൃത്തിച്ചു ബലം കാട്ടും. അവരു
ടേ ദേവകളെയും വാൎത്തു തീൎത്തു ബിംബങ്ങളും വെള്ളി പൊൻ മുതലായ
ആഡംബരക്കോപ്പുമായി അവൻ മിസ്രയിലേക്ക് അടിമയിൽ കൊണ്ടു
പോകും (പല) ആണ്ടുകൾ കൂടിയും അവൻ വടക്കേ രാജാവിന്ന് എതി
</lg><lg n="൯"> രേ നിലനില്ക്കും. ഇവൻ തെക്കേരാജാവിൻ രാജ്യത്ത്ല് പൂക്കിട്ടും
</lg><lg n="൧൦"> സ്വഭൂമിയിലേക്കു മടങ്ങും.— പിന്നേ അവന്റേ മക്കൾ കോപ്പിട്ടു പല
പടകളുടേ സംഖ്യയെ കൂട്ടും, അതു വന്നു പ്രവാഹിച്ചു കവികയും ആവ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/374&oldid=192492" എന്ന താളിൽനിന്ന് ശേഖരിച്ചത്