ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹോശേയ ൯. അ. Hosea, IX. 383

<lg n="">രം ഹേതുവായി (എല്ലാവരും) യാത്ര ആയി, മിസ്ര അവരെ ചേൎക്കും, മെ
ൻഫി അവരെ പൂത്തും; അവൎക്കു വെള്ളി മുതലായതിനാൽ കാമ്യമായുള്ള
</lg><lg n="൭"> വ തുവ അടക്കും, കുടിലുകളിൽ മുള്ളേ ഉള്ളു.— സന്ദൎശനനാളുകൾ വ
ന്നു, പ്രതികാരനാളുകൾ വന്നു, നിന്റേ അകൃത്യബാഹുല്യവും അതിവൈ
രവും ഹേതുവായത്രേ, പ്രവാചകൻ മൂഢൻ എന്നും ആത്മാവിൻ ആൾ
</lg><lg n="൮"> ഭ്രാന്തൻ എന്നും ഇസ്രാല്ക്കാർ അറിയും. എഫ്ര യിം ആകട്ടേ എൻദൈ
വം ഒഴികേ ഒറ്റുകാരനാകുന്നു, പ്രവാചകനോ ജനത്തിന്റേ എല്ലാ വ
ഴികളിലും പുൾപ്പിടിയന്റേ കണി അത്രേ, സ്വദേവരുടേ ആലയത്തിൽ
</lg><lg n="൯"> (ദൈവത്തോട്) അതിവൈരവും ഉണ്ടു. ഗിബ്യാദിവസങ്ങളിൽ എന്ന
പോലേ (ന്യായ. ൧൯) അവർ കേടിൽ ആണു പൂണു, അവരുടേ അകൃ
ത്യം അവൻ ഓൎത്തു പാപങ്ങളെ സന്ദൎശിക്കും.

</lg>

<lg n="൧൦"> ഞാൻ ഇസ്രയേലിനെ മരുഭൂമിയിൽ മുന്തിരിങ്ങാക്കുല പോലേ കണ്ടെ
ത്തി, നിങ്ങളുടേ അച്ഛന്മാരെ അത്തി തശെച്ചു പഴുത്ത ആദ്യഫലം
പോലേ കണ്ടു, എന്നിട്ട് അവർ ബാൾപ്യോരിലേക്കു ചെന്നു( ൪ മോ.൨൫ ,
൩) ആ നിന്ദ്യരൂപത്തിന്നു തങ്ങളെ തന്നേ നേൎന്നുകൊണ്ടു അവരുടേ
</lg><lg n="൧൧">പ്രിയനെ പോലേ അറെപ്പുകളായി തീൎന്നു. എഫ്ര യിം എങ്കിലോ പ
ക്ഷി കണക്കേ അവരുടേ തേജസ്സു പറന്നു പോകും പ്രസാദവും ഉദരവും
</lg><lg n="൧൨"> ഗൎഭധാരണവും ഇല്ലാതവണ്ണമേ. അവർ പക്ഷേ പുത്രരെ വളൎത്താലും
ആയവരെ ഞാൻ ആൾ അറുവോളം മക്കളില്ലാതാക്കിവെക്കും, അതേ
</lg><lg n="൧൩"> ഞാൻ അവരോട് അകന്നാൽ അവൎക്കു ഹാ കഷ്ടം! എഫ്ര യിം ഞാൻ
കണ്ട പ്രകാരം പശിമക്കൂറ്റിൽ നട്ടുള്ളൊരു ചോർ ആകേണ്ടി ഇരിക്കേ
എഫ്ര യിം കൊല്ലുന്നവന്നായി തന്റേ മക്കളെ പുറത്തു കൊണ്ടുവരേണ്ടതു.
</lg><lg n="൧൪"> യഹോവേ അവൎക്കു കൊടുക്ക!എന്തു കൊടുക്ക എന്നാൽ ചൊട്ടിപോകുന്ന
</lg><lg n="൧൫"> ഗൎഭവും വറ്റിയ മുലകളും അവൎക്കു കൊടുക്ക! (യഹോവയുടേ ഉത്തരം:)
അവരുടേ ദോഷം എല്ലാം ഗില്ഗാലിൽ (൪, ൧൫) തന്നേ, അവിടേ ഞാൻ
അവരെ പകെച്ചു തുടങ്ങി; ക്രിയകളുടേ തിന്മ നിമിത്തം അവരെ എൻ
ഭവനത്തിൽനിന്ന് ആട്ടിക്കളയും, ഇനി അവരെ സ്നേഹിക്ക ഇല്ല. അ
</lg><lg n="൧൬"> വരുടേ പ്രഭുക്കൾ ഒക്കയും മത്സരക്കാരത്രേ. എഫ്ര യിം അടികൊണ്ടു,
അവരേ വേർ ഉണങ്ങി, ഫലം കായ്ക്ക ഇല്ല, അവർ പെറ്റാലും ഉദര
</lg><lg n="൧൭">ത്തിൻ ഓമലുകളെ ഞാൻ മരിപ്പിക്കും.— എൻദൈവം അവരെ നിരസി
ക്കുന്നു അവനെ കേളാതേ പോയല്ലോ, ജാതികളിൽ ഉഴലുന്നവരായി ച
മകേ ഉള്ളു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/389&oldid=192517" എന്ന താളിൽനിന്ന് ശേഖരിച്ചത്