ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨൨.അ. Isaiah,, XXII. 33

യരുശലേമെ വളഞ്ഞ കാലത്തു നിവാസികളുടേ പ്രമാദം, (അ. ൨൨.)

ശത്രു അണയുമ്പോൾ മഹാവ്യാധിയും തോല്വിയും നേരിടുകയും (൫) താഴ്വര
യിൽ തേൻ നിറകയും (൮) ജനം ദൈവത്തെ അല്ല പടക്കോപ്പുക്കളെ തിരകയും
(൧൨) മദിച്ചു പുളെക്കയും ചെയ്യും (കാലം ൨ നാൾ, ൩൨, ൧). (൧൫) ഗൎവ്വിഷുനാ
യ കോയിലധികാരിക്കു മാറ്റം വരും.

<lg n="൧">ദൎശനത്താഴ്വരയിൽ ആജ്ഞയാവിതു: നിങ്ങൾ എല്ലാവരും മാളികമുകളിൽ
</lg><lg n="൨">കയറുവാൻ എന്തു പോൽ കാരണം? ഹാ കോലാഹലം നിറഞ്ഞു ഘോ
ഷം ഏറേയുള്ള നഗരമേ, ഉല്ലസിക്കുന്ന കോട്ടയേ! നിന്നിൽ പട്ടവർ
</lg><lg n="൩">വാളാൽ പട്ടവരല്ല യുദ്ധത്തിൽ മരിച്ചവരും അല്ല. നിന്റെ എല്ലാ അ
ധികാരികളും ഒന്നിച്ചു മണ്ടുന്നു, വില്ലെന്നിയേ കെട്ടുപെടുന്നു. നിന്നിൽ
കാണായാർ ഏവരും ദൂരവേ ഓടിപ്പോകുയിൽ ഒക്കത്തക്ക കെട്ടുപെടുന്നു.
</lg><lg n="൪"> എന്നതുകൊണ്ട്: എന്നിൽനിനു മാറിനോക്കുവിൻ! ഞാൻ കൈപ്പായി
കരയുന്നു, എന്റെ ജനത്തിൻ പുത്രി പാഴായ നിമിത്തം എനിക്ക് ആ
</lg><lg n="൫"> ശ്വാസം വരുത്തുവാൻ മുട്ടിക്കൊല്ല! എന്നു ഞാൻ പറയുന്നു.— എങ്കി
ലോ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവിൽനിന്നു ദൎശനത്താഴ്വര
യിൽ ആരവാരവും തിക്കും തിരക്കമുള്ള ദിവസം, മതില്ക്ക തകൎപ്പും മല
</lg><lg n="൬">യോളം കൂക്കലും തന്നേ. തേരും കാലാളും കുതിരയുമായി ഏലാം പൂണി
</lg><lg n="൭">ധരിച്ചു വരുന്നു, കീർ പലിശയെ വിളങ്ങിക്കുന്നു. ഇങ്ങനേ നിന്റെ
താഴ്വരകളിൽ മേത്തരമായതു തേർകൊണ്ടു നിറയും, കുതിരയാറ്റുകളോ പ
</lg><lg n="൮">ടിവാതിലോളം നിരന്നുനിന്നു കൊള്ളുന്നു.- യഹ്രദയുടെ മറവിനെ
(കൎത്താവു) നീക്കിക്കുളഞ്ഞു, നിയോ അന്നു വനാലയത്തിൽ (൧രാ. ൧൦,൧൭)

</lg><lg n="൯"> ആയുധക്കോപ്പു നോക്കുന്നു; ദാവിദൂരിലേ മതില്ക്കണ്ടികൾ പെരുത്തു
എന്നു നീങ്ങൾ കാണുന്നു. നിങ്ങളോ താഴേ കളത്തിലേ വെള്ളത്തെ ചേ
</lg><lg n="൧0"> ൎക്കയും, യരുശലേമിലേ വിട്ടുകളെ എണ്ണുകയും മതിൽ ഉറപ്പിപ്പാൻ വീ
</lg><lg n="൧൧">ടുകളെ പൊളിക്കയും, രണ്ടു മതിലിന്നും നടുവേ പഴങ്കുളത്തിൻ വെള്ള
ങ്ങൾക്കു ചിറ ഉണ്ടാക്കയും, അതിനെ ഉണ്ടാക്കിയവനെ നോക്കായ്കയും
ദൂരത്തുനിന്ന് അതിനെ മനിഞ്ഞവനെ കാണായ്കയും ചെയ്യുന്നു.
</lg>

<lg n="൧൨">അന്നാൾ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവ് കരച്ചലിന്നും
</lg><lg n="൧൩"> തൊഴിച്ചലിനും ചിരെപ്പാനും രട്ടുടുപ്പാനും വിളിക്കുന്നതു. അതാ ആന
ന്ദസന്തോഷവും മാടു വധിക്ക ആടറുക്കുയും മാംസഭോജനം മദ്യപാനവും:
“നാം തിന്നും കൂടിച്ചും കൊൾക, നാളയല്ലോ ചാകം" എന്നതും ഉണ്ടു
</lg><lg n="൧൪"> താനും. — എങ്കിലും സൈന്യങ്ങളുടയ യഹോവ എന്റെ ചെവികൾക്കു
</lg>3

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/39&oldid=191690" എന്ന താളിൽനിന്ന് ശേഖരിച്ചത്