ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

386 Hosea, XII. ഹോശേയ ൧൨. അ.

൧൨. അദ്ധ്യായം. (—൧൪.)

ഇസ്രയേൽ പിതാവായ യാക്കോബിൻ വഴിയെ വിട്ടു (൮) കനാന്യൻ ആ
യ് പ്പോകയാൽ (അ. ൧൩) ശിക്ഷയ്ക്കു യോഗ്യൻ എങ്കിലും (അ. ൧൪) മനന്തി
രിയുന്നവൎക്കു അതിശയരക്ഷ നിശ്ചയം.

<lg n="൧"> എഫ്രയിം വ്യാജംകൊണ്ടും ഇസ്രയേൽഗൃഹം ചതികൊണ്ടും എന്നെ ചു
റ്റും വളെച്ചു, യഹൂദകൂടേ ദേവനും വിശ്വസ്തവിശുദ്ധനും ആയവ
</lg><lg n="൨"> നോട് ഇന്നും ഉഴന്നു കളിക്കുന്നു. എഫ്ര യിം കാറ്റിനെ മേഞ്ഞു കിഴക്ക
ങ്കാറ്റിനെ നായാടിനടന്നു നാൾതോറും ഭോഷ്കും സംഹാരവും വൎദ്ധിപ്പി
ക്കുന്നു; അശ്ശൂരോടു നിയമം ഖണ്ഡിച്ചും മിസ്രയിമിലേക്ക് എണ്ണ കൊണ്ടു
൩പോയും പോരുന്നു. യഹൂദയോടും യഹോവെക്കു വ്യവഹാരം ഉണ്ടു,
യാക്കോബെ അവന്റേ വഴികൾക്കു തക്കവണ്ണം സന്ദൎശിക്കേണ്ടി ഇരി
</lg><lg n="൪"> ക്കുന്നു, അവന്നു കൎമ്മങ്ങൾക്കു തക്ക പകരം നൽകും.— ഉദരത്തിൽവെച്ചു
തൻസഹോദരന്റേ കുതികാലിനെ പിടിച്ചതല്ലാതേ സ്വവീൎയ്യത്താൽ
</lg><lg n="൫"> ദൈവത്തോട് അങ്കംപൊരുതു, ദൂതനോട് അങ്കംപൊരുതു നേടി,
അവനോടു കരഞ്ഞു കെഞ്ചിയാചിച്ചു എന്നിട്ടു ബേഥേലിൽ അവനെ
</lg><lg n="൬"> കണ്ടെത്തി (൧ മോ. ൩൫, ൯), അവിടേ താൻ നമ്മോടും ഉരിയാടി; യ
ഹോവ സൈന്യങ്ങളുടയ ദൈവമായ യഹോവ എന്നത് അവന്റേ ഓ
</lg><lg n="൭">ൎമ്മ. നീയോ നിന്ദൈവത്തിലേക്കു തിരിഞ്ഞുകൊണ്ടു ദയയും ന്യായ
വും കാത്തു നിൻദൈവത്തെ നിത്യം പാൎത്തിരിക്ക!

</lg>

<lg n="൮"> കനാനോ ചതിത്തുലാസ്സ് അവന്റേ കയ്യിൽ ഉണ്ടു, ഞെരിക്കും ചെ
യ്കയിൽ കാംഷിക്കുന്നു. ഞാൻ സമ്പന്നനായി എനിക്കു വക ഉണ്ടാക്കി,
എന്റേ പ്രയത്നങ്ങൾ എല്ലാം പാപമാകുന്നൊരു അകൃത്യത്തെയും എനി
</lg><lg n="൯"> ക്കു വരുത്തുന്നില്ല എന്ന് എഫ്ര യിം പറയുന്നു. ഞാനോ മിസ്രദേശം
മുതൽ നിൻദൈവമാകിയ യഹോവ അല്ലോ, ഞാനും ഉത്സവനാളുകൾ
</lg><lg n="൧൦"> പോലേ നിന്നെ പിന്നേയും കൂടാരങ്ങളിൽ വസിപ്പിക്കും. ഞാൻ പ്ര
വാചകന്മാരോട് ഉരിയാടി, ഞാനും ദൎശനങ്ങളെ വൎദ്ധിപ്പിച്ചു പ്രവാചക
</lg><lg n="൧൧"> മുഖാന്തരം ഉപമകളെ തന്നു. ഗില്യാദ് (൬, ൮) അക്രമം എന്നു വന്നാൽ
അവർ ആകാ എന്നു വന്നു; ഗിൽഗാലിൽ അവർ കാളകളെ ബലികഴി
ക്കുന്നു, ആ ബലിപീഠങ്ങളും വയലിലേ ചാലുകളിൽ കന്നുകാലികൾക്ക്
</lg><lg n="൧൨"> ഒത്തുചമയും.— യാക്കോബ് (പണ്ടു) അറാംനാട്ടിലേക്കു മണ്ടിപ്പോയി,
ഇസ്രയേൽ ഒരു സ്രീക്കു വേണ്ടി സേവിച്ചു, ഭാൎയ്യെക്കായി (ആടുകൾ) പാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/392&oldid=192522" എന്ന താളിൽനിന്ന് ശേഖരിച്ചത്