ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

AMOS

ആമോസ്

<lg n="൧, ൧">തെക്കോവയിലേ ഇടയന്മാരിലുള്ള ആമോസ് യഹൂദാരാജാവായ
ഉജ്ജീയാവിൻനാളുകളിലും യോവാശിൻപുത്രനായ യരോബ്യാം എന്ന ഇ
സ്രയേൽരാജാവിന്റേ നാളുകളിലും ഭുകമ്പത്തിന്ന് ഈരാണ്ടു മുമ്പേ ദൎശി
ച്ചിട്ടുള്ള വചനങ്ങൾ.

</lg>

൧. അദ്ധ്യായം. (൨.)

(൩) ദമസ്ക (൬) ഫലിഷ്ട്യ (൯) ചോർ (൧൧) എദോം (൧൩) അമ്മോൻ
(൩, ൧) മോവാബ് (൪) യഹൂദ (൬)ഇസ്രയേൽ എന്നീ എട്ടു രാജ്യങ്ങൾക്കും ന്യാ
യവിധി അടുക്കുന്നപ്രകാരം അറിയിച്ചതു.

<lg n="൧, ൨"> (ആമോസ്) പറഞ്ഞിതു: യഹോവ ചീയോനിൽനിന്ന് അലറി യരു
ശലേമിൽനിന്നു തൻനാദം ഇടുന്നു (യോവേൽ ൪, ൧൬) എന്നിട്ടു മേയ്ക്കു
ന്നവരുടേ പുലങ്ങൾ ഖേദിച്ചും കൎമ്മലിൻമുകൾ വാറണ്ടും പോകുന്നു.

</lg>

<lg n="൩"> യഹോവ ഇവ്വണ്ണം പറയുന്നു: ദമസ്കിന്റേ മൂന്നു നാലു ദ്രോഹങ്ങളിൻ
നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ ഇരി
</lg><lg n="൪"> മ്പിനാലുള്ള മെതിവണ്ടികൊണ്ടു ഗില്യാദിനെ മെതിക്കയാൽ, — ഞാൻ
ഹജയേലിന്റേ ഭവനത്തിൽ തീ അയക്കും, അതു ബൻഹദാദിന്റേ അരമ
</lg><lg n="൫"> നകളെ തിന്നുകളയും. ദമസ്കിന്റേ അഴിയെ ഞാൻ തകൎത്തു ആവെൻ
എന്ന താഴ്വരയിൽനിന്നു കുടിയാനെയും ഏദൻഗൃഹത്തിൽനിന്നു
ചെങ്കോൽ ഏന്തുന്നവനേയും ഛേദിച്ചുകളയും, (ശേഷിച്ച) അറാം വംശം
കീരിലേക്കു പ്രവസിച്ചു പോകും എന്നു യഹോവ പറയുന്നു.

</lg>

<lg n="൬"> യഹോവ ഇവ്വണ്ണം പറയുന്നു: ഘജ്ജയുടേ മൂന്നു നാലു ദ്രോഹങ്ങളിൻ
നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ (ഇ
സ്രയേൽപ്രവാസത്തെ എണ്ണം തികെച്ചു എദോമിൽ ഏല്പിപ്പാൻ പ്രവ
</lg><lg n="൭"> സിപ്പിക്കയാൽ,— ഞാൻ ഘജ്ജാമതിലിൽ തീ അയക്കും, ആയതു അതി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/401&oldid=192536" എന്ന താളിൽനിന്ന് ശേഖരിച്ചത്