ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OBADIAH.

ഒബദ്യാ.

ഏദോമ്യർ ശൈലവാസത്തിൽ തേറുന്നത് ഒഴികേ (൧൦) യഹൂദരോട് അ
ഹങ്കരിക്കയാൽ യഹോവ പക വീണ്ടു (൧൭) ചീയോനിൽ സ്വരാജത്വത്തെ
സ്ഥാപിക്കും. (യോരാമിന്റേ കാലം, നാള. ൨൧, ൧൬.)

<lg n="൧"> ഒബദ്യാവിൻ ദൎശനം. എദോമിനെ പറ്റി യഹോവാകൎത്താവ് ഇവ്വണ്ണം
പറഞ്ഞു. യഹോവയിൽനിന്നു നാം ഒരു കേൾവിയെ കേട്ടു: അല്ലയോ
എഴുന്നീല്പിൻ അതിനെക്കൊള്ളേ പോരിന്നായി നാം മുതിരുക! എന്ന്
</lg><lg n="൨"> ഒരു ദൂതൻ ജാതികളിൽ അയക്കപ്പെട്ടു വരുന്നു. ഇതാ ഞാൻ നിന്നെ
</lg><lg n="൩"> ജാതികളിൽ ചെറുതാക്കി, നീ ഏറ്റം ധിക്കൃതമായി. ഹേ ഉയരവേ
വസിച്ചു, ചുരക്കണ്ടികളിൽ അമൎന്നുകൊണ്ടു ആർ എന്നെ നിലത്തു തള്ളി
വിടും എന്ന് ഉള്ളത്തിൽ പറയുന്നവനേ! ഹൃദയത്തിൻതിളപ്പു നിന്നെ
</lg><lg n="൪"> ചതിച്ചു നിന്റേ കൂടു കഴുക്കൺക്കേ ഉയൎത്തിയാലും നക്ഷത്രങ്ങളുടേ ഇട
യിൽ കൂട്ടിയാലും അവിടുന്നും ഞാൻ നിന്നെ തള്ളിവിടും എന്നു യഹോ
</lg><lg n="൫"> വയുടേ അരുളപ്പാടു.— അയ്യോ നീ എങ്ങനേ അന്തരിച്ചു! കള്ളന്മാരോ
രാക്കുത്തിക്കവരുന്നവരോ നിന്നിൽ പുക്കാൽ മതിയാവോളമ്മാത്രം കക്കുക
ഇല്ലയോ? മുന്തിരിപ്പഴം അരിഞ്ഞു പറിക്കുന്നവർ നിന്മേൽ വന്നാൽ കാ
</lg><lg n="൬"> ലായ്ക്കുലകൾ ശേഷിപ്പിക്ക ഇല്ലയോ? ഏസാവിനുള്ളവൎക്കു എന്തോർ
ആരായ്‌ ച്ചയും അവന്റേ ഒളിനിധികൾക്കു എന്തൊരു കൊതിയും തട്ടി
</lg><lg n="൭"> യതു! നിന്നോടു സഖ്യം ചെയ്ത ആളുകൾ ഒക്കയും നിന്നെ അതിർവ
രേ അയച്ചുവിട്ടു, നിന്നോടു സമാധാനമുള്ള ആളുകൾ നിന്നെ ചതിച്ചു
തോല്പിച്ചു; നിന്റേ അപ്പത്തെ നിന്റേ കീഴ്പുറത്തു പുണ്ണാക്കി തീൎക്കുന്നു.
</lg><lg n="൮"> അവനു ബോധം ഒട്ടും ഇല്ല! അന്നാളിൽ ഞാൻ ഏദോമിൽനിന്നു ജ്ഞാ
നികളെയും ഏസാവിൻമലയിങ്കന്നു ബോധത്തെയും ഞാൻ കൊടുക്ക ഇ
</lg><lg n="൯"> ല്ലയോ? എന്നു യഹോവയുടേ അരുളപ്പാടു. തേമാനേ നിന്റേ വീര
ന്മാരും ക്രൂശിമടുക്കും, ഏസാവ് മലമേൽ ഏവനും കുലയാൽ ഛേദിക്കപ്പെ
ടേണം എന്നുണ്ടല്ലോ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/414&oldid=192559" എന്ന താളിൽനിന്ന് ശേഖരിച്ചത്