ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

436 Zephaniah, III. ചഫന്യ ൩. അ.

<lg n="൧൨">സദോമിന്നും അമ്മോന്യർ ഘമോറെക്കും സമമായി തുവപ്പാടും ഉപ്പുപട
ന്നയും എന്നേക്കും പാഴ്നിലവും ആകും, എൻജനത്തിൻ ശേഷിപ്പ് അവ
രെ കൊള്ളയിടും , എൻജാതിയിൽ മിഞ്ചിയവർ അവരെ അടക്കും.
</lg><lg n="൧൦"> സൈന്യങ്ങളുടയ യഹോവയുടേ ജനത്തെ അവർ നിന്ദിച്ചു വമ്പിച്ചു
</lg><lg n="൧൧"> പോയ ഡംഭത്തിന്ന് ഇതത്രേ പകരം. യഹോവ അവരുടേ മേൽ ഭയ
ങ്കരനായി വിളങ്ങുന്നു; അവനാകട്ടേ ഭുമിയിലേ സകലദേവന്മാരെയും
ക്ഷയിപ്പിക്കുന്നു, ജാതികളുടേ ദ്വീപുകൾ എല്ലാം അവരവർ താന്താന്റേ
ഇടത്തുനിന്ന് അവനെ നമസ്കരിപ്പാറു തന്നേ.

</lg>

<lg n="൧൨"> കൂഷ്യരായുള്ളോരേ നിങ്ങളും എന്റേ വാളാൽ കുതിൎന്നവരത്രേ.
</lg><lg n="൧൩"> അവൻ വടക്കോട്ടും തൃക്കൈനീട്ടി അശ്ശൂരെ കെടുത്തു നീനവയെ ശൂന്യ
</lg><lg n="൧൪"> വും മരുവോളം ശുഷ്കവും ആക്കുക! പട്ടണനടുവിൽ എല്ലാ ജാതി നാ
ല്ക്കാലികളും കൂട്ടങ്ങളായി കിടക്കും, ഞാരയും മുള്ളനും (യശ. ൩൪, ൧൧)
അതിലേ തൂൺപോതികകളിന്മേൽ രാപാൎക്കും; അതിൻദേവദാരുപ്പ
ണിയെ അവൻ തുറന്നുകളകയാൽ പക്ഷി പാടുന്ന ഒച്ച ചാലകത്തൂടേ
</lg><lg n="൧൫"> കേൾക്കാം, ഉമ്മരങ്ങളിൽ ഇടിവത്രേ. ഞാനേ ഉള്ളു; മറ്റൊരുത്തിയും
ഇല്ല എന്ന് ഉള്ളംകൊണ്ടു പറഞ്ഞു നിൎഭയത്തോടേ വസിച്ച് ഉല്ലസിക്കുന്ന്
പട്ടണം ഇതു തന്നേ (യശ. ൪൭, ൮). അതു ശൂന്യവും മൃഗങ്ങൾക്കു കിട
ക്കയും ആയത് എങ്ങനേ! അതിൽ കടക്കുന്നവൻ എല്ലാം ഒന്നു ചീറ്റി
കൈ ആട്ടും.

</lg>

<lg n="൩, ൧"> ഹാ മറുത്തും തീണ്ടിപ്പോയും അതിക്രമിച്ചും പോരുന്ന പട്ടണമേ!
</lg><lg n="൨"> ശബ്ദത്തെ അവൾ കേട്ടില്ല, ശാസനയെ കൈക്കൊണ്ടില്ല, യഹോവയിൽ
</lg><lg n="൩"> തേറീട്ടില്ല, തൻദൈവത്തോട് അടുത്തുവന്നതും ഇല്ല. അതിന്നുള്ളി
ലേ പ്രഭുക്കന്മാർ അലറുന്ന സിംഹങ്ങൾ, അതിൻന്യായാധിപന്മാർ പു
ലരോളം എല്ലും വെച്ചേക്കാത്ത അന്തിച്ചെന്നായ്ക്കൾ തന്നേ. അതിൻ
പ്രവാചകന്മാർ പൊങ്ങച്ചക്കാരായ വിശ്വാസവഞ്ചകർ, അതിൻപുരോ
ഹിതന്മാർ വിശുദ്ധത്തെ ബാഹ്യമാക്കി ധൎമ്മോപദേശത്തെ ഹേമിച്ചു.—
</lg><lg n="൫"> യഹോവയോ അതിനകത്തു നീതിമാൻ, അക്രമം ചെയ്കയില്ല, ഇടമുറി
യാതേ പുലരുന്തോറും തൻന്യായത്തെ വെളിച്ചത്താക്കുന്നു, എങ്കിലും
</lg><lg n="൬"> അക്രമക്കാരൻ നാണം അറിയുന്നില്ല. ഞാൻ ജാതികളെ അറുതി ചെയ്തു,
അവറ്റിൻകൊത്തളങ്ങൾ ശൂന്യമായി, നിരത്തുകൾ ആരും കടക്കാത
വണ്ണം ഞാൻ പാഴാക്കി, അവറ്റിൻപട്ടണങ്ങൾ നിവാസി കൂടാതേ
</lg><lg n="൭"> ആൾ ഒഴികേ അഴിഞ്ഞുപോയി. എന്നെ മാത്രം നീ ഭയപ്പെട്ടു ശാസ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/442&oldid=192635" എന്ന താളിൽനിന്ന് ശേഖരിച്ചത്