ചഫന്യാ ൩. അ. Zephaniah, III. 437
<lg n="">നയെ കൈക്കൊണ്ടാലും! എന്നാൽ അവളുടേ മേൽ ഞാൻ വിധിച്ചവണ്ണം
എല്ലാം പാൎപ്പിനറുതിവരിക ഇല്ല എന്നു ഞാൻ പറഞ്ഞു. എന്നിട്ടും പു
ലരേ മുതിൎന്നു തങ്ങളുടേ കൎമ്മങ്ങളെ ഒക്കയും അതിവഷളാക്കി നടന്നു.
</lg><lg n="൮"> അതുകൊണ്ടു യഹോവയുടേ അരുളപ്പാടാവിതു: ഞാൻ സാക്ഷിക്കായി എ
ഴുനീല്ക്കുംനാൾവരേ എന്നെ പാൎത്തിരിപ്പിൻ! കാരണം: ജാതികളെ ചേ
ൎത്തും രാജ്യങ്ങളെ ശേഖരിച്ചുംകൊണ്ട് അവറ്റിൽ എൻചീറ്റവും കോപ
ത്തിൻ ഊഷ്മാവും എല്ലാം പകരുക എന്റേ ന്യായമാകുന്നു. എന്റേ എരി
വിൻ തീയിൽ ഭൂമി മുഴുവൻ തിന്നപ്പെടും സത്യം (൧, ൧൮).
</lg>
൩. അദ്ധ്യായം.
(൯) ജാതികളും യഹോവയെ അറിഞ്ഞു സേവിക്കും (൧൧) ഇസ്രയേലിൻ
ശേഷിപ്പു കൎത്താവിൽ ആശ്രയിച്ചു അവന്റേ വാഴ്ച അനുഭവിച്ച് ആനന്ദിക്കും.
<lg n="൯"> അപ്പോഴാകട്ടേ ഞാൻ വംശങ്ങൾക്കു വെടിപ്പുള്ള അധരം സാധിപ്പി
ക്കും, അവർ എല്ലാം യഹോവാനാമത്തെ വിളിച്ചു ഒരു ചുമലാലേ അവ
നെ സേവിപ്പാനായി തന്നേ. കൂഷിലേ നദികൾക്ക് അക്കരേനിന്നു
അവർ എന്റേ യാചകർ ആകുന്ന എന്റേ ചിതറിയ കൂട്ടത്തെ എനിക്കു
വഴിപാട് എന്നു കൊണ്ടുവരും.
</lg>
<lg n="൧൧"> (ചീയോൻപുത്രിയേ) നീ എന്നോട് അപരാധിച്ച സകലകൎമ്മങ്ങൾ
നിമിത്തം അന്നു നീ നാണിക്ക ഇല്ല, അന്നാകട്ടേ ഞാൻ നിന്നുള്ളിൽ
നിന്നു ഡംഭിച്ച് ഉല്ലസിക്കുന്നവരെ നീക്കും, എൻവിശുദ്ധമലമേൽ നീ
</lg><lg n="൧൨"> ഇനി ഞെളിഞ്ഞു കാട്ടുകയും ഇല്ല. ഞാൻ നിന്റകത്തു വിനയവും
എളിമയും ഉള്ള വംശത്തെ ശേഷിപ്പിക്കും, അവർ യഹോവാനാമത്തിൽ ആ
</lg><lg n="൧൩"> ശ്രയിക്കും. ഇസ്രയേലിൻശേഷിപ്പു അക്രമം ചെയ്കയും കള്ളം പറകയും
ഇല്ല, കൃത്രിമനാവ് അവരുടേ വായിൽ കാണാകയും ഇല്ല. ആരും അ
രട്ടാതേ അവർ മേഞ്ഞും കിടന്നുകൊള്ളും.
</lg>
<lg n="൧൪"> അല്ലയോ ചീയോൻപുത്രിയേ ആൎക്കുക! ഇസ്രയേലേ ഘോഷിപ്പിൻ!
</lg><lg n="൧൫"> യരുശലേംപുത്രിയേ മുഴുമനസ്സോടും സന്തോഷിച്ച് ഉല്ലസിക്ക! നിൻ
ന്യായവിധികളെ യഹോവ നീക്കി നിൻശത്രുവിനെ അകറ്റി, ഇസ്ര
യേൽരാജാവായിട്ടു യഹോവ തന്നേ നിൻഉള്ളിൽ ഉണ്ടു, നീ തിന്മ ഇ
</lg><lg n="൧൬"> നി കാൺങ്കെയില്ല. അന്നാൾ യരുശലേമോടു പറയപ്പെടുന്നിതു: ഭയപ്പെ
</lg><lg n="൧൭"> ടായ്ക, ചീയോനേ നിൻകൈകൾ തളരായ്ക! നിൻദൈവമായ യഹോ
</lg>