ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൮. അ. Zechariah, VIII. 451

<lg n="">യ യഹോവ പൂൎവ്വപ്രവാചകരാൽ തന്റേ ആത്മാവിനെക്കൊണ്ട് അയ
ച്ച ധൎമ്മോപദേശത്തെയും വചങ്ങളെയും കേളാതേ ഇരിപ്പാൻ തങ്ങളു
ടേ ഹൃദയത്തെ വജ്രമാക്കി വെച്ചു, സൈന്യങ്ങളുടേയ യഹോവയിൽ
</lg><lg n="൧൩"> നിന്നു വലിയ ചിനം ഉണ്ടാകയും ചെയ്തു. പിന്നേ സഭവിച്ചതു: അ
വൻ വിളിച്ചിട്ടും അവർ കേളാഞ്ഞതുപോലേ തന്നേ അവർ വിളിച്ചിട്ടും
ഞാനും കേളാതേപോകും എന്നു സൈന്യങ്ങളുടേയ യഹോവ പറഞ്ഞു,
</lg><lg n="൧൪"> അവർ അറിയാത്ത ജാതികളുടേയും അവരെ പാറ്റിക്കളയും ചെയ്യും.
ദേശമോ കടക്കുന്നവനും തിരിക്കുന്നവനും ആരും ഇല്ലാതവണ്ണം അവരു
ടേ പിന്നിൽ പാഴായിക്കിടക്കുന്നു. ഇങ്ങനേ അവർ മനോഹരദേശ
ത്തെ (യിറ. ൩, ൧൯) പാഴാക്കി വെച്ചതു.

</lg>

<lg n="൮, ൧"> അനന്തരം സൈന്യങ്ങളുടേയ യഹോവയുടേ വചനം ഉണ്ടായിതു:
</lg><lg n="൨"> സൈന്യങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ചീയോന്നായിക്കൊണ്ടു
ഞാൻ വലിയ എരിവിനാൽ എരിഞ്ഞിരിക്കുന്നു (൧, ൧൪) അവൾക്കായി
</lg><lg n="൩"> വലിയ ഊഷ്മാവോടും എരിയുന്നു. യഹോവ ഇപ്രകാരം പറയുന്നു:
ഞാൻ ചീയോനിലേക്കു മടങ്ങി യരുശലേംനടുവിൽ കടിപാൎക്കും, യരു
ശലേമിന്നു സത്യത്തിൻനഗരം എന്നും സൈന്യങ്ങളുടേയ യഹോവാ
</lg><lg n="൪"> പൎവതത്തിന്നു വിശുദ്ധമല എന്നും പേരുകൾ വരും.— സൈന്യങ്ങളു
ടേയ യഹോവ ഇവ്വണ്ണം പറയുന്നു: യരുശലേംതെരുക്കളിൽ ഇനിയും
വൃദ്ധന്മാരും വൃദ്ധമാരും ഇരുന്നും അതിവയസ്സു മുതലായിട്ടു അതാതു
</lg><lg n="൫"> കയ്യിൽ വടി പിടിച്ചുംകൊണ്ടിരിക്കും; തെരുക്കളിൽ കളിക്കുന്ന ബാ
</lg><lg n="൬"> ലന്മാരും ബാലമാരും പട്ടണവീഥികളിൽ നിറഞ്ഞും കാണും. സൈന്യ
ങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ആയത് ഈ ജനത്തിന്റേ ശേ
ഷിപ്പിന്ന് ആ ദിവസങ്ങളിലും അതിശയമായി തോന്നിയാൽ എനിക്കും
അതിശയമായി വരുമോ? എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുള
</lg><lg n="൭"> പ്പാടു. സൈന്യങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ഇതാ ഞാൻ
സൂൎയ്യോദയദിക്കിൽനിന്നും അസ്തമാനദിക്കിൽനിന്നും എൻജനത്തെ രക്ഷി
</lg><lg n="൮"> ക്കുന്നു, ഞാൻ അവരെ വരുത്തും, അവർ യരുശലേമിൻനടുവിൽ പാ
ൎത്തു സത്യത്തിലും നീതിയിലും എനിക്കു ജനവും ഞാൻ അവൎക്കു ദൈവ
</lg><lg n="൯"> വും ആകും.— സൈന്യങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: സൈ
ന്യങ്ങളുടേയ യഹോവാലയം ആകുന്ന മന്ദിരത്തെ തീൎപ്പാൻ അടിസ്ഥാനം
ഇട്ട നാളിൽ കള്ളപ്രവാചകരുടേ വായിൽനിന്ന് ഈ വാഗ്ദത്തങ്ങളെ
(ഹഗ്ഗ. ൨) ഈ ദിവസങ്ങളിൽ കേൾക്കുന്നോരേ, നിങ്ങളുടേ കൈകൾ

</lg>29*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/457&oldid=192688" എന്ന താളിൽനിന്ന് ശേഖരിച്ചത്