ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൩൭. അ. Isaiah, XXXVII. 59

<lg n="">ന്നു. സകലഭൂരാജ്യങ്ങളും അറിയേണ്ടതിന്ന് അവന്റെ കയ്യിൽനിന്നു ഞ
ങ്ങളെ രക്ഷിക്കേണമേ!

</lg>

<lg n="൨൧">എന്നാറേ ആമോച് പുത്രനായ യശയ്യാ ഹിസ്ക്കീയാവിന്നു പറഞ്ഞയച്ച
ത് എന്തെന്നാൽ: ഇസ്രയേൽദൈവമായ യഹോവ ചൊല്ലുന്നിതു: അ
ശ്ശൂർരാജാവായ സൻഹെരിബെ പറ്റി നീ എന്നോടു പ്രാൎത്ഥിച്ചതിന്നു
</lg><lg n="൨൨">യഹോവ അവന്മേൽ ഉരെച്ച വചനം ആവിതു: ചിയ്യോൻപുത്രിയായ
കന്യ നിന്നെ ധിക്കരിക്കുന്നു നിന്നെ പരിഹസിക്കുന്നു, യരുശലേം പുത്രി
</lg><lg n="൨൩">നിന്റെ പിറകേ തല കുലുക്കുന്നു. നീ ആരെ ദുഷിച്ചു ശകാരിച്ചു ആ
ൎക്കു നേരേ ശബ്ദം ഉയൎത്തി കണ്ണുകളെ ഉച്ചത്തിൽ ആക്കി? ഇസ്രയേലി
</lg><lg n="൨൪">ലേ വിശുദ്ധനു നേരേ, നിന്റെ ദാസന്മാർമുഖാന്തരം നീ കൎത്താവി
നെ ദുഷിച്ചു ചൊല്ലിയതു: എന്റെ തേർബലത്തോടേ ഞാൻ മലയുച്ച
യിൽ ലിബനോന്റെ അറ്റംവരേ കരേറി, ദേവതാരങ്ങളിൽ പൊക്കവും
കീൽമരങ്ങളിൽ സാരവും ഏറിയതിനെ വെട്ടിക്കൊണ്ടു, അതിൻ ഉദ്യാന
</lg><lg n="൨൫">വനത്തൂടേ ശിഖരമുകളിൽ കടന്നു. ഞാനേ തോണ്ടി വെള്ളം കുടിച്ചു
എന്റെ ഉള്ളങ്കാൽ വെക്കയാൽ മിസ്രനദികളെ ഒക്കേയും വറ്റിക്കും.—
</lg><lg n="൨൬">എങ്കിലും ഞാൻ ഇതു ദൂരത്തുനിന്ന് ഉണ്ടാക്കി പണ്ടേനാളുകൾമുതൽ നി
ൎമ്മിച്ചപ്രകാരം നീ കേട്ടിട്ടില്ലയോ? ഇപ്പോൾ ഞാൻ അതിനെ വരുത്തി
</lg><lg n="൨൭">കോട്ടനഗരങ്ങളെ ഇടിക്കുന്നുകളാക്കി തകൎപ്പാൻ നിന്നെ ആക്കി; അവ
രുടെ കുടിയാന്മാർ കൈപോരാഞ്ഞു അഴിനില പൂണ്ടു നാണിച്ചു വയലി
ലേ സസ്യവും പച്ചിലയും പുരമേലേ പുല്ലും വിളയു‌മ്മുമ്പേ കരിഞ്ഞുള്ള
</lg><lg n="൨൮">നെല്ലും ആയ്‌പ്പോയി. നിന്റെ ഇരിപ്പും പുറപ്പാടും വരുത്തും എന്നോ
</lg><lg n="൨൯">ടു നീ തിമിൎക്കുന്നതും ഞാൻ അറിഞ്ഞു. നീ എന്നോടു തിമിൎക്കുന്നതും നി
ന്റെ നിൎഭയ‌വമ്പ് എൻ ചെവികളിൽ കരേറിയതും നിമിത്തം, നിന്റെ
മൂക്കിൽ എന്റെ കൊളുത്തും നിൻ അധരങ്ങളിൽ എൻ കടിഞ്ഞാണും ഇ
</lg><lg n="൩൦">ട്ടു നീ വന്ന വഴിയിൽ നിന്നെ ഞാൻ തിരിപ്പിക്കും.- എന്നതിന്നു നി
ണക്ക് ഇതത്രേ അടയാളം ആക: ഈ ആണ്ടിൽ പടുവിത്തു വിളയുന്ന
തും രണ്ടാം ആണ്ടിൽ വെറുതേ മുളെക്കുന്നതും ഉപജീവിച്ച ശേഷം, മൂ
ന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചു കൊയ്തു വള്ളിപ്പറമ്പുകൾ നട്ടു അവ
</lg><lg n="൩൧">റ്റിൻ ഫലം തിന്നുകയും ചെയ്യും. യഹൂദാഗൃഹത്തിൽ വിടുവിക്കപ്പെട്ട
</lg><lg n="൩൨">ശേഷിപ്പ് ഇനി താഴേ വേരൂന്നി മീത്തലേ കായ്ക്കും. കാരണം യരു
ശലേമിൽനിന്നു ശേഷിപ്പും ചിയ്യോൻമലയിൽനിന്നു വിടുവിക്കപ്പെട്ടതും
പുറപ്പെടും, സൈന്യങ്ങളുടയ യഹോവയുടെ എരിവ് അതിനെ നട

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/65&oldid=191744" എന്ന താളിൽനിന്ന് ശേഖരിച്ചത്