THE BOOK OF THE PROPHET
ISAIAH.
യശയ്യാ.
൧. അദ്ധ്യായം.
<lg n="൧"> ഉജ്ജീയാ യോഥാം ആഹാജ് ഹിജക്കീയാ എന്ന യഹൂദരാജാക്കന്മാ
രുടെ ദിവസങ്ങളിൽ ആമോചിൻ പുത്രനായ യശയ്യാ യഹൂദയെയും യ
രുശലേമിനെയും കുറിച്ചു ദൎശിച്ച ദൎശനം.
</lg>
l. യഹോവ പാപാധിക്യത്താലേ ശിക്ഷ അനുഭവിക്കുന്ന സ്വജനത്തെ കു
റ്റം ചുമത്തി (൧൦) ബാഹ്യസേവയല്ല മനന്തിരിവിനെ ചോദിച്ചു (൧൮) വങ്കു
റ്റത്തെ തെളിയിച്ചു (൨൪) കൊടിയ ശിക്ഷകളാൽ പുതുക്കം വരുത്തുവാൻ നോ
ക്കുന്നു. (ആഹാജിൻ കാലം)
<lg n="൨">അല്ലയോ വാനങ്ങളേ കേൾപ്പിൻ, ഭൂമിയേ ചെവിക്കൊൾക. യഹോ
വ ആകട്ടേ ചൊല്ലുന്നിതു: ഞാൻ മക്കളെ വളൎത്തി ഉയൎത്തി, അവർ എ
</lg><lg n="൩">ന്നോടു ദ്രോഹിക്കയും ചെയ്തു. കാള തന്നുടയവനെയും കഴുത യജമാന
ന്റെ തൊട്ടിയെയും അറിയുന്നു, ഇസ്രയേൽ മാത്രം അറിയാ, എൻജനം
</lg><lg n="൪">ബോധിക്കുന്നില്ല. ഹാ പാപിജാതിയേ, അകൃതൃം കനത്തുള്ള ജനമേ,
ദുഷ്കൃതികളുടെ സന്തതിയേ, വല്ലാത്ത മക്കളേ! യഹോവയെ വിട്ടു ഇസ്ര
യേലിലേ വിശുദ്ധനെ നിരസിച്ചു പിൻവാങ്ങിപ്പോയല്ലോ; മത്സരം കൂ
</lg><lg n="൫">ട്ടിവെക്കുകയിൽ ഇനി നിങ്ങളെ അടിച്ചുപോരേണ്ടത് എന്തിന്നു? തല
</lg><lg n="൬">എല്ലാം വ്യാധിവശത്തായി ഹൃദയം ഒക്കേ രോഗാൎത്തം; കാലടിയോടു മു
ടിയോളം ഇതിൽ ആരോഗ്യം ഏതും ഇല്ല. മുറിവും പുണ്ണും പുതുവ്രണ
വും (ഉള്ളു); അവ അമുക്കീട്ടും കെട്ടീട്ടും എണ്ണ തേച്ചു ശമിപ്പിച്ചിട്ടും ഇല്ല.
</lg><lg n="൭">നിങ്ങടെ ദേശം പാഴായി, നിങ്ങടെ ഊരുകൾ തീക്കൊണ്ടു വെന്തുപോ
യി, നിങ്ങടെ നിലം അന്യന്മാർ നിങ്ങൾ കാൺങ്കേ ഭക്ഷിക്കുന്നു, പരന്മാർ
</lg>
1