ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 Isaiah, XLII. യശയ്യാ ൪൨. അ.

<lg n="൩">കയും ഇല്ല, വീഥിയിൽ ശബ്ദം കേൾപ്പിക്കയും ഇല്ല. ഒടിഞ്ഞ ഓടിനെ
മുറിക്ക ഇല്ല മങ്ങിക്കത്തുന്ന തിരിയെ കെടുക്കയും ഇല്ല, ഉണ്മയിൽ ന്യായ
</lg><lg n="൪">ത്തെ പരത്തും, അവൻ ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരേ കെട്ടുകയും
ഇല്ല ഒടിക്കയും ഇല്ല, അവന്റേ ധൎമ്മോപദേശത്തിലേക്കു ദ്വീപുകൾ ആ
</lg><lg n="൫">ശിക്കയും ചെയ്യുന്നു.- വാനങ്ങളെ സൃഷ്ടിച്ചു വിരിച്ചു ഭൂമിയെയും അ
തിൽ മുളെക്കുന്നവയും പരത്തി, അതിന്മേലേ ജനത്തിന്നു ശ്വാസവും അ
തിൽ നടക്കുന്നവൎക്ക് ആത്മാവും കൊടുത്തുകൊള്ളുന്ന യഹോവ എന്ന ദേ
</lg><lg n="൬">വൻ പറയുന്നിതു: യഹോവയാകുന്ന ഞാൻ നീതിയിൽ നിന്നെ വി
ളിച്ചു നിന്റേ കൈ പിടിച്ചു. നിന്നെ സൂക്ഷിക്കയും ജനത്തിന്നു നിയമ
</lg><lg n="൭">വും ജാതികൾക്കു വെളിച്ചവും ആക്കിവെക്കയും ചെയ്യുന്നതു, കരുടരു
ടേ കണ്ണുളെ തുറന്നു ബദ്ധന്മാരെ തടവിൽനിന്നും ഇരിട്ടിലുള്ളവരെ കാരാ
</lg><lg n="൮">ഗൃഹത്തിൽനിന്നും വിടുത്തുകൊടുപ്പാൻ തന്നേ. യഹോവയാകുന്ന ഞാൻ
എന്നത് എന്റേ നാമം, എന്റേ തേജസ്സു മറെറാരുത്തന്നും എൻ സ്തുതി
</lg><lg n="൯">യെ വിഗ്രഹങ്ങൾക്കും കൊടുക്ക ഇല്ല. മുമ്പിലേവ ഇതാ വന്നു പുതിയ
വയും ഞാൻ അറിയിക്കുന്നു, അവ കിളുൎക്കുമ്മുന്നേ ഞാൻ നിങ്ങളെ കേൾ
പ്പിക്കുന്നു.

</lg>

<lg n="൧൦">അല്ലയോ സമുദ്രത്തിൽ ഓടുന്നവരും അതിലേ നിറവും, ദീപുകളും
അവറ്റിൽ വസിക്കുന്നവരും ആയുള്ളോരേ! യഹോവെക്കു പുതിയ പാ
ട്ടു പാടുവിൻ ഭൂമിയറുതിയിൽനിന്ന് അവന്റേ സ്തുതിയും പാടുവിൻ!
</lg><lg n="൧൧">മരുവും അതിലേ ഊരുകളും കേദാർ പാൎക്കുന്ന ഗ്രാമങ്ങളും കൂക്കുക! പാറ
</lg><lg n="൧൨">യിലേ കുടിയാർ ആൎത്തു മലമുകളിൽനിന്നു ഘോഷിക്ക! അവർ യഹോ
വെക്കു തേജസ്സു കൊടുത്തു അവന്റേ സ്തുതിയെ ദ്വീപുകളിൽ കഥിപ്പൂ
താക.

</lg>

<lg n="൧൩">യഹോവ ആകട്ടേ ശൂരനെ പോലേ പുറപ്പെട്ടു പോരാളികണക്കേ
എരിവിനെ ഉണൎത്തിക്കൊണ്ട്, ഉറക്കേ ആൎത്തു നദിച്ചു തന്റേ ശത്രുക്ക
</lg><lg n="൧൪">ളെക്കൊള്ളേ വിൎയ്യം നടിക്കുന്നു. പണ്ടു ഞാൻ മിണ്ടാഞ്ഞു മൌനമായി
അടങ്ങിനിന്നുവല്ലോ, പെറുന്നവളെ പോലേ ഞാൻ മുറവിളി തുടങ്ങി
</lg><lg n="൧൫">വീൎത്തുടൻ നിശ്വസിക്കയും ചെയ്യും; മലകുന്നുകളെ പാഴാക്കി അതിലേ
തൃണാദി ഒക്കയും വാട്ടി പുഴകളെ ദീപുകളാക്കി പൊയ്കകളെ വറ്റിക്ക
</lg><lg n="൧൬">യും, കുരുടന്മാരെ അറിയാത വഴിയിൽ നടത്തുകയും തോന്നാത്ത പാ
തകളിൽ സഞ്ചരിപ്പിക്കയും, അവൎക്കു മുമ്പിൽ ഇരുളെ വെളിച്ചവും വള
കളെ ചൊവ്വും ആക്കുകയും ചെയ്യും. എന്നിവ ഞാൻ അവരെ കൈ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/74&oldid=191764" എന്ന താളിൽനിന്ന് ശേഖരിച്ചത്