ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪൪. അ. Isaiah. XLIV. 71

<lg n="൧൭">ലിൽ വഴിയും ബലത്ത വെള്ളങ്ങളിൽ പാതയും കൊടുത്തു, തേരും കു
തിരയും സേനാബലവും പുറപ്പെടുവിക്കുന്ന യഹോവ പറയുന്നിതു: (അ
താ) അവർ ഒക്കത്തക്ക കിടക്കുന്നു എഴുനീല്കയില്ല തീ പോലേ പൊലി
</lg><lg n="൧൮">ഞ്ഞു കെട്ടും.— മുമ്പിലേവ ഇനി ഓൎക്കയും പുരാണമായ കൂട്ടാക്കയും
</lg><lg n="൧൯">അരുത്തു. ഇതാ ഞാൻ പുതിയതു സൃഷ്ടിക്കുന്നു. ഇപ്പോൾ അതു മുളെക്കും;
ബോധിക്കുന്നില്ലയോ? ഞാൻ മരുവിൽ വഴിയും ശൂന്യത്തിൽ പുഴകളും
</lg><lg n="൨൦">ഇടുന്നുണ്ടു. കുറുക്കനും തിപ്പക്ഷി മുതൽ കാട്ടിലേ മൃഗം എന്നെ ബഹുമാ
നിക്കും. ഞാൻ തെരിഞ്ഞെടുത്ത എന്റേ ജനത്തെ കുടിപ്പിപ്പാൻ മരുപ്പിൽ
</lg><lg n="൨൧">വെള്ളവും ശൂന്യത്തിൽ പുഴകളും ഇടുകനിമിത്തം തന്നേ. എനിക്കായി
</lg><lg n="൨൨">ഞാൻ നിൎമ്മിച്ച ജനമായത് എന്റേ സ്തുതിയേ വിവരിക്കും.- എങ്കിലും
യാക്കോബേ നീ എന്നെ വിളിച്ചിട്ടും ഇസ്രയേലേ നീ എന്നിൽ അദ്ധ്വാ
</lg><lg n="൨൩">നിച്ചിട്ടും അല്ല. നിഃൻറ ഹോമങ്ങളുടേ ആട് എനിക്കു കൊണ്ടുവന്നതും
ബലികളാൽ എന്നെ ബഹുമാനിച്ചതും ഇല്ല; വഴിപാടുകളാൽ ഞാൻ നി
</lg><lg n="൨൪">ന്നെ സേവിപ്പിച്ചും കന്തുരുക്കത്താൽ അദ്ധ്വാനിപ്പിച്ചിട്ടും ഇല്ല. നീ പ
ണം കൊടുത്ത് എനിക്കു വയമ്പു മേടിച്ചതും യാഗമേദസ്സുകൊണ്ട് എന്നെ
സല്കരിച്ചതും ഇല്ല; നിന്റെ പാപങ്ങളാൽ എന്നെ സേവിപ്പിച്ചു അകൃ
</lg><lg n="൨൫">ത്യങ്ങളാൽ അദ്ധ്വാനിപ്പിച്ചതേ ഉള്ളൂ. ഞാൻ ഞാൻ മാത്രം നിന്റേ ദ്രോ
ഹങ്ങളെ എന്റേ നിമിത്തം മാച്ചുകളഞ്ഞു നിന്റേ പാപങ്ങളെ ഓൎക്കാ
</lg><lg n="൨൬">തേ ഇരിക്കുന്നു.- എന്നെ ഓൎപ്പിച്ചുകൊൾക നാം തമ്മിൽ വ്യവഹരി
</lg><lg n="൨൭">ക്ക! നിന്റേ നീത്തി തോന്നുവാൻ വിചരിച്ചു പറക! നിന്റേ ആദ്യപി
താവു പാപം ചെയ്തു നിന്റേ ദ്വിഭാഷികൾ എന്നോടു ദ്രോഹിച്ചുപോയി.
</lg><lg n="൨൮">അതുകൊണ്ടു ഞാൻ വിശുദ്ധപ്രഭുക്കളെ ഭ്രഷ്ടാക്കി യാക്കോബ പ്രാക്കലി
ന്നും ഇസ്രയേലെ ധിക്കാരങ്ങൾക്കും ഏല്പിച്ചുകളഞ്ഞു.

</lg>

അദ്ധ്യായം.ആത്മാവിൻ ദാനം നിമിത്തം ഇസ്രയേൽ ജാതികളിൽ ഉയരും (൬) എന്നു
സത്യൻ അറിയിക്കുന്നു. (൯) ദേവകളുടേ മായയും (൧൨) അവയെ ഉണ്ടാക്കു
ന്നവരുടേ മൌഢ്യവും വിചാരിച്ചു (൨൧) ഇസ്രയേൽ യഹോവയിലേക്കു തിരി
ഞ്ഞു സ്തുതിയിൽ ചേരേണം.

<lg n="൧">ഇപ്പോഴോ എൻ ദാസനായ യാക്കോബേ ഞാൻ തെരിഞ്ഞെടുത്ത ഇസ്ര
</lg><lg n="൨">യേലേ കേൾക്ക: നിന്നെ ഉണ്ടാക്കി ഉദരം മുതൽ നിൎമ്മിച്ചു സഹായി
ക്കുന്ന യഹോവ പറയുന്നിതു: എൻ ദാസനായ യാക്കോബേ ഞാൻ തെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/77&oldid=191770" എന്ന താളിൽനിന്ന് ശേഖരിച്ചത്