ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൫൩. അ. Isaiah, LIII. 87

൫൩. അദ്ധ്യായം.

(൫൨, ൧൩) യഹോവാദാസൻ ജാതികൾ വിസ്മയിക്കുംവണ്ണം (൧) എത്രയും താണു (൪) ജനത്തിൻ പാപത്തെ ഏകനായി ചുമന്നു യാഗമായി മരിച്ചാൽ പി
ന്നേ (൧൦) അത്യന്തഫലം ലഭിക്കും.

<lg n="൫൨, ൧൩">ഇതാ എൻ ദാസൻ ബുദ്ധുയോടേ സാദ്ധ്യം വരുത്തും, കയറി പൊ
</lg><lg n="൧൪">ങ്ങി അത്യന്തം ഉയരും. അവന്റേ രൂപം ആളല്ല എന്നും ആകൃതി മനു
ഷ്യപുത്രനല്ല എന്നും തോന്നുവോളം വികൃതം ആകകൊണ്ടു പലരും നി
</lg><lg n="൧൫">ന്നെ കുറിച്ചു സ്തംഭിച്ചതുപോലേ തന്നേ, അവൻ ബഹുജാതികളെ
(അതിശയിച്ചു) കുതിക്കുമാറക്കും, അവനെ വിചാരിച്ചു രാജാക്കന്മാരും
വായി പൊത്തി നില്ക്കും, അവൎക്കു കഥിക്കാത്തതു കാണ്ങ്കയും ഒട്ടും കേളാ
ത്തതു ബോധിക്കയും ഹേഠുവാൻ തന്നേ.

</lg>

<lg n="൫൩, ൧">ഞങ്ങടേ കേട്ടുകേളിയെ ആർ വിശ്വസിച്ചു, യഹോവാഭുജം ആ
</lg><lg n="൨">ൎക്കു വെളിപ്പെട്ടുവന്നു? അവന്റേ മുമ്പിൽ ഇളന്തൈയായി വറണ്ടു
നിലത്തു വേർ (ത്തുളിർ) പോലേ പൊന്തി; നാം കാണേൺറ്റതിന്നു അ
വന് അഴകും ഇല്ല ഭംഗിയും ഇല്ല, ഇച്ഛിക്കേണ്ടിയ രൂപവും ഇല്ല.
</lg><lg n="൩">അവൻ കുത്സിതൻ പുരുഷന്മാർ കൈവെടിഞ്ഞവനും വേദനക്കാരൻ
രോഗം ശീലിച്ചവനും തന്നേ; കാണായ്‌വാൻ മുഖം മറെക്കുന്നതു പോലേ
</lg><lg n="൪">നാം അവനെ എണ്ണാതേ നീരസിച്ചു. അവനോ നമ്മുടേ രോഗങ്ങളെ
വഹിച്ചു ഇങ്ങേ വേദനകളേ ചുമന്നു സത്യം; നാമോ അവൻ ശിക്ഷി
</lg><lg n="൫">തൻ ദൈവം അടിച്ച് ഇടിച്ചവൻ എന്നു വിചാരിച്ചുപോയി; നമ്മുടേ
ദ്രോഹങ്ങൾനിമിത്തം അവൻ മുറിഞ്ഞു നമ്മുടേ അകൃത്യങ്ങളാൽ തകൎന്നു
പോയി താനും. നമ്മുടേ ശാന്തിക്കുള്ള ദണ്ഡനം അവന്മേൽ ആയി, അ
</lg><lg n="൬">വന്റേ പുണ്ണിനാൽ നമുക്കു സൌഖ്യം വന്നു. നാം എല്ലാവരും ആടു
പോലേ ഉഴന്നു അവനവൻ തൻ വഴിൽക്കു നടന്നു, യഹോവ നാം ഏവ
</lg><lg n="൭">രുടേ കുറ്റത്തെയും അവനിൽ തട്ടിച്ചു താനും. അവൻ എത്ര വലെക്ക
പ്പെട്ടിട്ടും വായി തുറക്കാതേ കീഴടങ്ങി കുലെക്കു കൊണ്ടുപോകുന്ന കുഞ്ഞാടു
പോലേയും കത്രിക്കുന്നവരുടേ മുമ്പാകേ മിണ്ടാത്ത പെണ്ണാടുപോലേയും
</lg><lg n="൮">വായി തുറക്കാതേ നിന്നു. പീഡയിൽനിന്നും ന്യായവിധിയിൽനിന്നും
അവൻ എടുക്കപ്പെട്ടു, പിന്നേ "എൻ ജനത്തിൻ ദ്രോഹം ഹേതുവായി
അവൻ ദണ്ഡം ഏറ്റു ജീവികളുടേ ദേശത്തുനിന്ന് അറ്റുപോയി" എന്ന്
</lg><lg n="൯">അവന്റേ തലമുറയിൽ ആർ ധ്യാനിച്ചു! അവൻ സാഹസം ചെയ്യാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/93&oldid=191806" എന്ന താളിൽനിന്ന് ശേഖരിച്ചത്