ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 162

 ശ്ചര്യവുമായിട്ടാണു്  എനിക്കു  തോന്നുന്നത്  .

ആ ദിവ്യപുരുഷൻ പറഞ്ഞു - രാജാവേ , ഗന്ധർവ്വനായ

 വിശ്വ  വാസുവാണു   ഞാൻ   വിപ്രശാപത്താൽ   എ
നിക്കു്   ഇങ്ങിനെ  രാക്ഷസനായി   ജനിക്കേണ്ടി  വന്നു.
 ലങ്കാവാസിയായ  രാവണരാജാവാണു  സൂതയെ  ഹ
 രിച്ചിരിക്കുന്നതു് .  ഈ   വഴിക്കുതന്നെ    ചെന്നു   നിങ്ങ
 ൾ   സുഗ്രീവനെ  കാണുവിൻ.  ആ  പാനരേന്ദ്രൻ   നി
 ങ്ങളെ സഹായിക്കും. ഹംസം ,കാരണ്ഡവം , മുതലായ 
 ജലപക്ഷികളാൽ  ആകലമായി ,  ശുഭജലത്താൽ   സ
 മ്പൂർണമായി , ഋശ്യമുക   പർവ്വതത്തിന്റെ   അരികേയു
 ളള പമ്പാസരസ്സിൻ  കരയിൽ  നാലു  സജീവന്മാരോടു
 കൂടി  സുഗ്രീവൻ  വാഴുന്നുണ്ടു് .  സ്വർണമാലഭ്രഷണനും
 വാനരേന്ദ്രനുമായ  ബലികയുടെ  സഹോദരനാണ്  സ
 ഗ്രീവൻ.  ആ  കപിപ്രവരനെ   കണ്ടു്   ഇണങ്ങിചേർന്ന്
 നിങ്ങളുടെ  ദുഃഖഹേതു   അറിയിക്കണം  ,   ശൂലഗുണം
 കൊണ്ടു  നിങ്ങളോടു  തുല്ല്യനായ സുഗ്രീവൻ നിങ്ങൾക്കു
 സഹായം    ചെയ്യും    രാവണന്റ     ആലയം      ആ
 വാനരരാജാവിന്നറിയാം  . എനിക്ക്  ഇത്രമാത്രമേ  പ
 റയുവാനുളളു .  ഭവാൻ  ജാനകീയെ  കാണും.
        അനന്തരം  ആ  മ ഹാപ്രഭനായ   ദിവ്യപുരുഷൻ

അന്തദ്ധാനം ചെയ്തു . ഇതെല്ലാം കണ്ടും കേട്ടും പ്രവീര ന്മാരായ ആ രാമലക്ഷണന്മാർ ഏററവും വിസ്മിതരാ യി . അവർ അവിടെ നിന്നു പുറപ്പെട്ടു സീതാപഹര ണത്താൽ ദുഃഖാർത്തന്മാരായി നടന്നുകൊണ്ട് , ആമ്പ

ലും താമരയും തിങ്ങിനിറഞ്ഞ പമ്പാസരസ്സിനരികേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/30&oldid=159508" എന്ന താളിൽനിന്ന് ശേഖരിച്ചത്