ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4

ഴിയുന്നെടത്തൊളം ഏകാചാരത്തെ ആശ്രയിച്ചു നടന്നു സ്നെഹത്തി
ൽ ഒരുമനപ്പെട്ടിരിക്കെണ്ടതിന്നു നാനാ സഭക്കാരായ പല സജ്ജ
നങ്ങളുടെ പ്രാൎത്ഥനകളിൽ നിന്നും സാരമുള്ളവ ചെൎപ്പാൻ നിശ്ചയി
ച്ചിരിക്കുന്നു— സകല വ്യാഖ്യാനങ്ങളിലും ഉപദെശങ്ങളിലും ഐകമത്യം
പക്ഷെ എത്താത്തതായാലും ദെവാരാധനയിൽ നല്ല ഒരുമയെ അന്വെ
ഷിക്കുന്നതു ക്രീസ്തന്റെ ജീവനുള്ള അവയവങ്ങൾക്ക് കഴിയാത്ത
തല്ലല്ലോ—അത്രയല്ല പ്രാൎത്ഥനാസംഗ്രഹം എഴുതികൊടുത്താലും ഹൃ
ദയപ്രാൎത്ഥന ഒട്ടും നീക്കെണ്ടതല്ല സ്തൊത്ര യാചനകളിലും അവ
രവരുടെ സ്വാതന്ത്ര്യത്തി ന്നു മുടക്കം വരെണ്ടതും അല്ല എന്നതും കൂ
ടെ തുറന്നു ചൊല്ലുന്നു— ഇതിൽ വായിക്കുന്നതിനെക്കാൾ വാചകത്തി
ലുംഭാഷയിലും മാത്ര മല്ല അൎത്ഥത്തിലും സാരം ഏറെ ഉള്ളതു ആൎക്കുതൊ
ന്നിയാലും കൂ ടക്കൂടെ ഈ പുസ്തകം പ്രയൊഗിക്കാതെ അവസ്ഥെ
ക്കു തക്കവണ്ണംപ്രാൎത്ഥിപ്പാൻ മനസ്സു മുട്ടിയാലും ഇഷ്ടംപൊലെ ചെയ്തു
കൊൾ്ക— സ്നാനം അത്താഴം ഈ രണ്ടിൽ നടക്കെണ്ടും മൂലവാക്യങ്ങ
ളെമാത്രം എല്ലാടവും ഒരു പൊലെ ചൊല്ലെണ്ടതു— എങ്ങനെ ആയാ
ലും ഇതു തെറ്റില്ലാത്തതും എപ്പൊഴും മാറ്റാതെ പ്രയൊഗിക്കെണ്ടു
ന്നതുമായ സ്ഥിരപ്രമാണം എന്നല്ല ഇപ്പൊൾ പരീക്ഷ ചെയ്തു ദെവാ
നുഗ്രഹം ഉണ്ടായാൽ മെല്ക്കുമെൽ പിഴതീൎത്തു സമാപ്തിവരുത്തെണ്ടുന്ന
തത്രെ എന്നു വെച്ചു സഭകൾക്കു എല്പിച്ചു കൊടുക്കുന്നതു—

ഈ ആജ്ഞകളെ അനുസരിച്ചു സംഗ്രഹത്തെ ചമെപ്പാൻ
നി യുക്തരായ മൂവർ സ്വയമായി ഒന്നും തീൎക്കാതെ ഗൎമ്മാന്യ ശ്വിചസഭ
കളിൽ നടപ്പുള്ള പ്രാൎത്ഥനകളിൽ നിന്നു തെളിഞ്ഞവ തെരിഞ്ഞെടു
ത്തും ചെൎത്തും ഇരിക്കുന്നു— ഇന്ന പ്രാൎത്ഥനയെഇന്ന പള്ളിപ്പുസ്തകത്തി
ൽനിന്ന്എടുത്തിരിക്കുന്നുഎന്ന് അതതിൻ അവസാനത്തിൽഅക്ഷരങ്ങളാൽ
കുറിച്ചുകാണുന്നു— പ്രാൎത്ഥനകളും സഭാക്രീയകളും അല്ലാതെ നിത്യം വാ
യിക്കെണ്ടും സുവിശെഷലെഖനഖണ്ഡങ്ങളും കൎത്താവിന്റെ കഷ്ടാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/8&oldid=194685" എന്ന താളിൽനിന്ന് ശേഖരിച്ചത്