ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 99

ത്താൽ പാപത്തിന്നും, അതിൽനിന്നു വരുന്ന സകല അരിഷ്ടതെക്കും
കീഴ്പെട്ടിരിക്കുന്നു. പൌൽ അപ്പോസ്തലൻ ചൊല്ലിയപ്രകാരം: ഏക
മനുഷ്യനാൽ പാപവും, പാപത്താൽ മരണവും ലോകത്തിൽ പുക്കു.
ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ, മരണം സകല മനുഷ്യ
രോളവും പരന്നിരിക്കുന്നു. എങ്കിലും എല്ലാ മനുഷ്യൎക്കും രക്ഷാകര
മായ ദൈവകൃപ യേശു ക്രിസ്തുവിൽ ഉദിച്ചു, അവന്മൂലം ജീവനും നി
ത്യഭാഗ്യവും വീണ്ടും വന്നിരിക്കുന്നു. അവന്റെ വീണ്ടെടുപ്പിൽ പങ്കള്ള
തിന്റെ അടയാളവും പണയവുമായിട്ടു അവൻ വിശുദ്ധസ്നാനം ആ
കുന്ന ചൊല്ക്കുറിയെ സ്ഥാപിച്ചു. ആയതു കൈക്കൊള്ളുന്നവർ ഒക്ക
യും തൻ നാമത്തിലും, നമ്മുടെ ദൈവത്തിൻ ആത്മാവിനാലും ക
ഴുകിക്കൊണ്ടു, വിശുദ്ധീകരിക്കപ്പെട്ടു നീതീകരിക്കപ്പെട്ടു രക്ഷ പ്രാപി
ക്കേണം, എന്നുവെച്ചത്രേ.

അതുകൊണ്ടു നമ്മുടെ ദേഹി കൎത്താവെ മഹിമപ്പെടുത്തുക.
നമ്മുടെ ആത്മാവു ഈ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്ക.
അവൻ നമ്മിൽ വലിയവ ചെയ്തു, ചെറുപ്പത്തിൽ തന്നെ നമ്മെ
കനിഞ്ഞു ചേൎത്തു കൈക്കൊണ്ടിരിക്കുന്നു. നമ്മുടെ മക്കളെയും സ
ന്തോഷത്തോടേ അവന്റെ സന്നിധാനത്തിൽ കൊണ്ടുവരാം; അ
വരും മേലിൽനിന്നു വെള്ളത്തിലും ആത്മാവിലും തന്നേ ജനിച്ചു,
നിത്യജീവങ്കലേക്കു കരുണയുടെ പൂൎണ്ണത പ്രാപിക്കേണ്ടുന്നവർ ആ
കുന്നുവല്ലോ. അതുകൊണ്ടു നാം ഈ കുട്ടിയെയും (കളെയും) നമ്മു
ടെ വീണ്ടെടുപ്പകാരന്റെ കരുണയിൽ ഭരമേല്പിക്ക. ഇവനും (ഇവ
ൾ്ക്കും ഇവൎക്കും) കൂടെ അവൻ വീണ്ടെടുപ്പുകാരനായല്ലോ. ഇവൻ
(ൾ ൪) ഇഹത്തിലും പരത്തിലും സ്നാനത്തിന്റെ അനുഗ്രഹങ്ങളെ
ഒക്കയും അനുഭവിച്ചു, പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ഊന്നി,
പാപത്തോടും ലോകത്തോടും നല്ല പോർ പൊരുതു, തൻ ഓട്ടം
വിശ്വാസത്തിൽ തികെച്ചു, മേലിൽ നീതിയുടെ കിരീടം പ്രാപിക്കേ
ണ്ടതിന്നു ഇപ്പോൾ നാം പ്രാൎത്ഥിച്ചുകൊൾക.

പ്രാൎത്ഥന.

സൎവ്വശക്തിയുള്ള ദൈവമേ, ഞങ്ങളുടെ കൎത്താവായ യേശു ക്രി
സ്തുവിന്റെ പിതാവേ, സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബ

13*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/111&oldid=185963" എന്ന താളിൽനിന്ന് ശേഖരിച്ചത്