ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര.
നാം ജനിക്കുമ്പോൾ കരഞ്ഞുംകൊണ്ടു ജനിക്കുന്നു. ചു
ററുമുള്ളവർ സന്തോഷിച്ച ചിരിക്കുന്നു. എന്നാൽ നാം മരി
ക്കുമ്പോൾ ചുററും നില്ലുന്നവർ കരയും. അപ്പോൾ നാം
സന്തോഷിച്ചും ചിരിച്ചുംകൊണ്ടു മരിക്കയാണല്ലോ വേണ്ടതു.
ഈ കഥ വായിക്കുന്നവൎക്കു ഈ ആന്തരം ഗ്രാഹ്യമാകുക
യും ഇതു അവരുടെ ഹൃദയത്തിൽ പ്രവേശിക്കയും ചെയ്തുവെ
ങ്കിൽ അതു തന്നെ ഇതെഴുതി ഉണ്ടാക്കിയതിനന്നു വലിയൊരു
പ്രതിഫലമായിരിക്കും.
MANJERI,
23rd July 1896.
J. M.