ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നുള്ളാലാഭാസകാമത്തൊഴിലുനുതുണയാ-

മ്മട്ടവൻ പാട്ടിലാക്കി

ഹേ! ഹാംലെറ്റെ! ഇതെത്ര ഭക്തിയില്ലാത്ത പ്രവൃത്തിയായിപ്പോയി!

കല്യാണകാലമതിലന്നുകൊടുത്തസത്യ-

മെല്ലാംപുലർത്തിയൊരതിപ്രിയനെന്നെവിട്ടും

എല്ലാറ്റിലും പ്രകൃതിയാൻമകീഴിൽനില്ക്കും

വല്ലാത്തൊരാഖലനിണങ്ങിയതെന്തുകഷ്ടം

ന്യായവിട്ടൊരുകാമഗോഷ്ടികളിലു ള്ളത്യാഗ്രഹംദൈവത-

പ്രായംവേഷമെടുത്തിരക്കിലുമന

ങ്ങീടാദൃഡംസത്ഗുണം

മായവിട്ടതുപോലെകാമമഴകു

ള്ളാദ്ദേവനോടൊത്തിരി

പ്പായാലുംസുരതല്പനിർവൃതിവെറു

ത്തിച്ഛപ്പെടുംകപ്പയിൽ

നില്ക്കട്ടെ! പ്രഭാതവായുവാസിക്കുന്നു. എന്നു തോന്നുന്നു. ഞാൻ ചുരിക്കിപ്പറയാം. എൻറെ പതിവിൻപ്രകാരം ഉച്ചക്കുദ്യാനത്തിൽ കിടന്നുറങ്ങുന്പോൾ ഞാൻ കരുതാത്ത സമയത്ത് തൻറെ എളയച്ഛൻ സ്വകാര്യമായി, ഒരു കുപ്പിയിൽ അതി വിഷയമമായി കഷ്"ത്തിൻറെ മാതിരി ഗ്രന്ധികളുണ്ടാക്കുന്ന ഒരു ദ്രാവകത്തോടുകൂടി, കടന്നു വന്ന അതു എൻറെ ചെവിട്ടിൽ പാർന്നു. രസത്തിൻറെ മാതിരിശരീരത്തിൽ സകല ദ്വാരങ്ങളഇൽകൂടിയും പോകുവാൻ തക്കവണ്ണം മനുഷ്യൻറെ രക്തത്തിനോട് അത്ര വിരോധം അതിനുള്ളതിനാൽ വളരെ വേഗത്തോടും ശക്തിയോടുകൂടി വ്യാപിച്ച പാലിൽ പുളിച്ചവെള്ളം ചേർന്നമാതിരി നേരിയതും ശുദ്ധമായതുമായ രക്തത്തെ തൈരുപോലെയാക്കും. അത് എൻറേത് അങ്ങിനെ ആക്കി. ഉടനെ എൻറെ മാർദ്ദവമുള്ള ശരീരം മുഴുവൻ കഷ്ടത്തിൻറെ മാതിരിയായി. ചീത്തയായും വെറുപ്പുള്ലതുമായ ഒരാവരമമായി ചൊറി പുറപ്പെട്ടു. ഇപ്രകാരം ഉറങ്ങുന്പോൾ ഒരു സോദരൻറെ കൈ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/41&oldid=160560" എന്ന താളിൽനിന്ന് ശേഖരിച്ചത്