ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 261 പെട്ടെന്നഭീമന്റെഭീമമാംചവിട്ടേറ്റു പൊട്ടുന്നനാനാതലക്ക്രട്ടങ്ങൾക്കുള്ളനാദം മന്നിടംചലിയ്ക്കുമ്പോൾതങ്ങളിൽക്കൂട്ടിത്തട്ടി ച്ചിന്നിടുംഭാണ്ഡങ്ങൾക്കുവടന്നിടുന്നതുപോലെ സ്വല്പമല്ലാതെപൊങ്ങിക്കേൾക്കായീഭീമങ്കൽനി ന്നുത്ഭവിച്ചീടുംകൊടുംങ്കാറ്റുചെന്നടിയ്ക്കയാൽ ദ്ധ്വജമണ്ഡലംകണകണയെന്നായിവട വ്രജമണ്ഡനത്തോടുമിളകിടീണിടുന്ന ദ്രിജജംബുകാദികൾക്കൊരുഭക്ഷ്യമായ്പരും ഗജവന്ന്യശ്വാദികൾക്കുടയമാംസങ്ങളെ നിജകാലുകൾകൊണ്ടുചവിട്ടിത്തുറപ്പിച്ചും വിജയംപൂണ്ടുഭീമൻപെരുമാറിനാനഹോ ജന്ന്യരംഗത്തിൽചെന്നിട്ടിത്തരംമഹത്തായ സൈന്ന്യസംക്ഷയംചോർത്തുകൂത്താടുംപിതൃവൃനെ കണ്ടുകർണ്ണജൻചൊന്നാൻപോരുമാപരാക്രമ മിണ്ടലുണ്ടിനിയ്ക്കിതിൽഭീമഹേമഹാബഹോ കേൾക്കമേഗിരംബാലനാമിവൻമുന്നെക്കയ്യി ലാക്കിയരണാഖ്യമാമീഫലംബലത്താലെ എന്തിന്നുതട്ടിപ്പറിയ്ക്കുന്നുഹാദുരാഗ്രഹാൽ ചിന്തിയ്ക്കിലേവംമറ്റുള്ളച്ഛന്മാചെയ്തീടുമോ തിട്ടമീഫലംകൊണ്ടുതൃപ്തിയുണ്ടാകില്ലങ്ങു കിട്ടുമീവണ്ണംപതിനായിരമെന്നാകിലും തിന്നുവാൻപോരമഹാതുച്ഛങ്ങളെന്നാമപ്പോ ളൊന്നുമാത്രങ്കൊണ്ടെന്തുകാട്ടുന്നമഹാമതേ പുത്രന്റെകയ്യിൽനിന്നിട്ടേകമാംഫലംമരുതൽ പുത്രൻതാൻതട്ടിപ്പറിച്ചീടിനാൻബുഭുക്ഷയാ എന്നുചൊല്ലീടുംജനംഹാസമായകീർത്തിയും വന്നകൂടിടുംഭവാനിഫലംത്യജിയ്ക്കമേ

ക്ഷുത്തുകൊണ്ടതശ്രാന്തനെങ്കിലുംസിഹംതനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/267&oldid=161122" എന്ന താളിൽനിന്ന് ശേഖരിച്ചത്