കിളിപ്പാട്ട് 341 <poem>
സംഘംതൊടുത്തെയ്തുരാജസൈന്യങ്ങളെ ചിക്കന്നുവൻകാറ്റുവൃക്ഷസ്ഥിതങ്ങളാം പക്വങ്ങളെയെന്നപോലെവീഴ്ത്തീടിനാൻ ഛന്നമായംബരംപാർത്ഥബാണങ്ങളാൽ ഭിന്നമായീരഥവ്രാതാദിസർവ്വവും നീലദ്ധ്വജഭ്രാതൃപുത്രാദികൾപലർ കാലന്റെവീട്ടിലായല്പകാലാന്തരേ ചീറിക്കടുത്തുള്ളസർപ്പംകണക്കിനെ നീറിക്കയർത്തുനീലദ്ധ്വജൻതൽക്ഷണേ തേരുംനടത്തിച്ചടുപ്പിച്ചുനിന്മദം തീരുംജവാലെന്നുജല്പിച്ചസത്വരം പാർത്ഥാ ക്ഷസ്തടംലക്ഷീകരിച്ചാശൂ കൂർത്തബാണങ്ങളെക്കോരിച്ചൊര ഞ്ഞഹോ ചേർത്തദുഃഖംപൂണ്ടപാർത്ഥൻമഹാരഥൻ ചീർത്തവിദ്വേഷവുംരോഷവുംകയ്ക്കൊണ്ടു പ്രതൃസ്രൂമെയ്തവയെല്ലാംതടുത്തുട നതൃഗ്രനാരാചജാലംപ്രയോഗിച്ചു ചട്ടറ്റനീലദ്ധ്വജന്റെമഹാരഥം പൊട്ടിച്ചുസൂതന്റെകണ്ഠവുംഖണ്ഡിച്ചു പെട്ടന്നുവാഹങ്ങളേയുംവധിച്ചുപാ ത്തർട്ടിൽപതിപ്പിച്ചഃശഷാമഹീപതി മറ്റുള്ളൊരുരഥംതന്നിലേറിക്കൊണ്ടു മുറ്റുന്നരോഷവീർയ്യത്തോടുകൂടവേ നേരിടുംനേരംകിരീടിതുകുംമഹ സ്സേറിടുംബാണങ്ങൾകൊണ്ടുനാണംകെട്ടു മാറിടംഭേദിയ്ക്കമൂലംവിമോഹിച്ചു തേരിടംതന്നിൽപതിച്ചുപോയപ്പൊഴെ തേർതെളിയ്ക്കുന്നവൻചിന്തിച്ചുടൻചിത്ത താർതളർന്നുള്ളനൃപേന്ദ്രനാംസ്വാമിയെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.