ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട് 379 <poem>
പുത്രാനുജൻകൃഷ്ണസോദരീവല്ലഭൻ മല്ക്കർമ്മദോഷംനശിച്ചീടുവാനിനി നിഷ്ക്കന്മഷാത്മൻമുനേ!നിന്തിരുവടി തൃക്കണ്മിഴിച്ചൊന്നനുഗ്രഹിയ്ക്കേണമി ന്നുൾക്കമ്പഹീനമെന്നെല്ലാമുണർത്തിച്ചു നിന്നനേരംതമോഹീനൻതപോധനൻ നന്ദീനയൻനന്ദിയോടുംകടാക്ഷിച്ചു മന്ദഹാസംപൊഴിച്ചമ്പോടരുൾചെയ്തു മന്നവന്മാർമൌലിരത്നമെ!പാണ്ഡവ! ശ്രീകൃഷ്ണസാരഥേ!നീയല്ലയോപുരാ ശ്രീകണ്ഠമൂർത്തീയാമദ്രിജാകാന്തനെ സംഗരംതന്നിൽവച്ചൂക്കുള്ളവില്ലുകൊ ണ്ടന്നരംമസ്തകേമർദ്ദിച്ചുമർദ്ദിച്ചു തങ്കരപ്രാഭവംതെല്ലൊന്നുകാണിച്ചു ശങ്കരപ്രീതിബാണങ്ങളെവാങ്ങിച്ചു വില്ലാളിവീരനെന്നീരേഴുലോകത്തി ലെല്ലാടവുംകീർത്തിപൊങ്ങിച്ചപൂരുഷൻ ദേവകീനന്ദനോപാസകോത്തംസമേ താവകീനാവലോകാനന്ദമേല്ക്കുവാൻ മാനസശ്രദ്ധയോടേറെനാളായിത്ര ഞാനമർന്നീടുന്നുപൊയ്യല്ലതങ്ങിനെ സിദ്ധമായിന്നേരമീശ്വരാനുഗ്രഹാ ലിദ്ധസന്തോഷമെന്തോർത്താലിതിൽപരം പൂജനീയൻഭവാനിങ്ങിരുന്നീടണം വ്യാജമല്ലെന്നേവമല്പംപ്രശംസിച്ചു സവ്യസാചിയ്ക്കിരുന്നീടുവാൻതാപസൻ ദിവ്യമായീടുംമൃഗത്തോൽകൊടുത്തതിൽ ഒപ്പമഗ്രേവസിപ്പിച്ചുമുലങ്ങളു മല്പമല്ലാതുള്ളകായ്കനിക്കൂട്ടവും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.