ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
380 അശ്വമേധം <poem>
തർപ്പണംചേരുവോളംനല്ലപൂന്തേനു മർപ്പണംചെയ്തശിപ്പിച്ചുപതുക്കുവെ പൂർണ്ണമോദംചേർത്തുചോദിച്ചുചൊല്ക്കൊണ്ട തീർണ്ണവിസ്തീർണ്ണവൈരിസ്തോമവാരിധേ പാണ്ഡവശ്രീമന്മഹാസൽഗുണപ്രഭാ വാർണ്ണവശ്രീമഹാദേവപ്രിയപ്രഭോ ശ്രേയസ്സക്രടംഭവാനിങുസാമ്പ്രതം സ്വീയപ്രദേശംവെടിഞ്ഞുവന്നീടുവാൻ എന്തുമൂലംപറഞ്ഞാലുമെന്നത്ഭുതം ചിന്തുമാറുളളചോദ്യംകേട്ടനന്തരം നിർമ്മായമെത്രയുംനീതിജ്ഞനാംധർമമ ജന്മാനുജൻതാനുണത്തിച്ചുമാമുനേ സത്യമങ്ങല്ലാമുണത്തുവൻകേട്ടാലു മുത്തമാത്മാവാംയുധഷ്ടിരൻഭ്രവരൻ ഏറ്റുപോരാടികുരുശ്രേഷ്ഠരായുളള നൂററുപേരെക്കൊന്നപാപംമുടിയ്ക്കുവാൻ മെച്ചമേറുംപുണ്യപൂരംവരുത്തീടു മശ്വമേധംയാഗമാചരിച്ചീടുവാൻ വാസുദേവാനുവാടത്തോടൊരുമ്പെട്ടു ഭാസുരശ്രീപൂണ്ടനത്രവാജീന്ദ്രനെ ഭ്രമിപ്രദിക്ഷിണംചെയ്യുവാനായിട്ടു കാമിച്ചവണ്ണമാരാധിച്ചുകൈവിട്ടു തദ്രക്ഷണംചെയ്തുദികജയംസാധിച്ചു ഭദ്രക്ഷയംഭവിയ്കാതങ്ങുചെല്ലുവാൻ ഒട്ടുസൈന്യത്തൊടുമെന്നെയഥാവിധി വിട്ടുപോകെന്നായ് നിയോഗിയ്ക്കയാലഹം സമമതംപൂണ്ടതിൻവണ്ണംപുറപ്പെട്ടു ദുർമ്മദംകാട്ടുംനൃപന്മാരെയുംവെന്നു ദുർഘടംകൂടാതവണ്ണംകടന്നുവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.