ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

163

കൊള്ളെണം പരമൗഷധം പരമതിൻ

വെരും കളഞ്ഞീടണം

കിള്ളാമെന്നളവിൽ കിളുത്ത മരവും

നുള്ളിക്കളഞ്ഞീടുകിൽ

കൊള്ളാമെറെ വളർന്നുപൊകിലതിനെ-

ത്തള്ളാൻ പ്രയാസപ്പെടും.

കണ്ണിന്നും കടി കൎണ്ണവെദന പര-

ശ്രീ കാൺകിലും കെൾക്കിലും

ദണ്ഡം നെഞ്ചിലുമുണ്ണുവാൻ പണി തുലൊം

കഷ്ടം ഖലന്നിങ്ങനെ

അന്ന്യൻ ധന്ന്യനടുക്കലെങ്കില്യണ്യവും

കിട്ടുന്നു മുട്ടുന്നു നാ-

ളന്ന്യൊന്ന്യം സുഖമെന്നു മാന്ന്യനു പര-

ശ്രീയിങ്കലൊറ്റം രസം.

(൨൬) ആദ്യങ്ങൾ നാലറുമെഴും

പതിനാറെന്നിയെ ക്രമാൽ
പതിന്നാലാദിയായ് നാലു-
മന്ത്യം രണ്ടു ഗുരുക്കളും

(൨൭) ഇരുപത്തൊന്നു വൎണ്ണങ്ങൾ

പാദങ്ങൾക്കിവ നാലിനും
വയ്പെഴിയും പതിന്നാലിൽ
സ്രഗ്ദ്ധരാവൃത്തലക്ഷണം

പതിനാറൊഴിച്ചു പതിന്നാലു തുടങ്ങി നാലു വർണ്ണൺങ്ങൾ എന്നതിന്ന പതിന്നാലു, പതിഞ്ചു, പതിനെഴ, പതിനെട്ട ഇവകൾ എന്നൎത്ഥം. അന്ത്യം രണ്ടെന്നും ഇരുപതുമിരുപത്തൊന്നും എന്നാകുന്നു. ശെഷം സ്പഷ്ടം. ഉദാഹരണം--

ആദിക്കദിക്കുകാരും വെടിയുമൊരു ധനം

പൊലുമില്ലെന്നു വന്നാ-

ലാധിക്കാധിക്യമുണ്ടാം പുനരവശതയാൽ

ചെന്നടം നിന്ദ ചെയ്യും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/175&oldid=162119" എന്ന താളിൽനിന്ന് ശേഖരിച്ചത്