ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. TIMOTHY VI.
൨ സകല മാനത്തിന്നും യോഗ്യന്മാർ എന്ന് എണ്ണേണ്ടു വി ശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നു വെച്ചു തുഛശികരിക്കരുത് അവരുടെ ഗുണമുള്ള സേവ യെ അനുഭവിക്കുന്നവർ വിശ്വാസികളും ഇഷ്ടന്മാരും ആക കൊണ്ട് അവരെ വിശേഷാൽ സേവിച്ചു കൊൾവു; ഇവ ഉപ ദേശിക്കയും പ്രബോധിപ്പിക്കയും ചെയ്തു.
൩ നമ്മുടെ കർത്താവായ യേശുക്രിസ്തുന്റെ സൌഖ്യവചന
ങ്ങളേയും ഭക്തിക്കൊത്ത ഉപദേശത്തെയും വല്ലവനും അനുസ
൪ രിയാതെ, അന്യഥാ ഉപദേശിച്ചാൽ അവൻ ഒന്നും അറിയാതെ
ചർത്തുപോയി; രക്തങ്ങളും വായ്പടകളും ആകുന്ന വ്യാധി പിടി
൫ ച്ചും ഇരിക്കുന്നു. അവറ്റിൽ അസൂയാ, ശണ്ഠകൾ, ദൂഷണ
ങ്ങൾ, ദുസ്സംശയങ്ങളും ബുദ്ധിനഷ്ടരും സത്യഭ്രഷ്ടരും ആയമനു ഷ്യരുടെ നിത്യ ഉരുസലും ഉത്ഭവിക്കുന്നു [ അവരോട് അകന്നു നിൽക്ക] ആയവർ ഭക്തി അഹോവൃത്തി എന്നു വിചാരിക്കുന്നു.
൬ അലംഭാവത്തോട് കൂടിയ ഭക്തി വലുതായ അഹോവൃത്തി ആ ൭ കുന്നതാനും ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നി ൮ ട്ടില്ലല്ലൊ, ഏതാനും കൊണ്ടുപോവാനും കഴികയില്ല സ്പഷ്ടം ഉ
ണ്മാനും ഉടുപ്പാനും സാധിച്ചാൽ മതി എന്നു നാം വിചാരിപ്പു.
൯ ധനം വേണം എന്നുള്ളവരോ പരീക്ഷയിലും കണ്ണിയിലും മനു
ഷ്യരെ സംഹാരനാശങ്ങളിൽ മുക്കിക്കളയുന്ന പല നിസ്സാരദു
൧0 മ്മോഹങ്ങളിലും വീഴുന്നു. ദ്രവ്യാഗ്രഹം സകല ദോഷത്തിന്നും
മൂലമായിരിക്കുന്നുവല്ലൊ, ഈ വാഞ്ചകൊണ്ടു ചിലർ വിശ്വാ സത്തെ വീട്ടുഴന്നു ബഹു ദുഃഖങ്ങളാൽ തങ്ങളെ തന്നെ തുളെച്ചി രിക്കുന്നു.
൧൧ എന്നാൽ ദൈവമനുഷ്യനായുള്ളോവെ! ഇവന്റെ വിട്ടോടി,
നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷാന്തി, സൌമ്യത എന്നി
൧൨ വ പിന്തുടർന്നുകൊൾക. വിശ്വാസത്തിന്റെ നല്ല പോർ പൊ
രുക; നിത്യ ജീവനെ പിടിച്ചു കൊൾക; അതിന്നായി നീ വിളി ക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ ആ നല്ല സ്വീ
൧൩ കാരം പറഞ്ഞുവല്ലൊ. സർവ്വത്തിന്നു ജീവനെ ജനിപ്പിക്കുന്ന
ദൈവത്തിന്നു പൊന്ത്യപിലാതൻ മുഖേന ആ നല്ല സ്വീകാ രത്തെ സാക്ഷികരിച്ച ക്രിസ്തുയേശുവിന്നും മുമ്പാകെ ഞാൻ
൧൪ നിന്നെ ആജ്ഞാപിക്കുന്നത് എന്തെന്നാൽ: നീ നിഷ്കളങ്കനും
നിരപവാദ്യനും ആയി നമ്മുടെ കർത്താവായ യേശുക്രിസ്തുന്റെ ൪൯൮