ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവസത്തെ നിയമിക്കുന്നു; ഇന്ന് അവൻറെ ശബ്ദത്തെ കേട്ടാൽ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത് എന്നു മുൻചൊല്ലിയപ്രകാരം തന്നെ. യോശുവ് അവൎക്കു സ്വസ്ഥത വരുത്തി എങ്കിൽ സാക്ഷാൽ മറ്റൊരു ദിവസം പിന്നെ കല്പിക്ക ഇല്ലയായിരുന്നു. ആകയാൽ ദൈവജനത്തിന്ന് ഒരു ശബ്ബത്തനുഭവം ശേഷിപ്പിച്ചിരിക്കുന്നു. അവൻറെ സ്വസ്ഥതയിൽ പ്രവേശിച്ചവനൊ ദൈവം സ്വക്രിയകളിൽ നിന്ന് എന്ന പോലെ താനും തൻറെ ക്രിയകളിൽ നിന്നു സ്വസ്ഥനായിന്നു സത്യം അതുകൊണ്ട് ഏവമും അവിശ്വാസത്തിൻറെ സമദൃഷ്ടാന്തത്തിൽ വീഴാതെ ഇരിക്കേണ്ടതിന് ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ നാം ശ്രമിച്ചിരിക്ക. ദേവവചനം എന്നതൊ ജീവനും ചൈതന്യവും ഉള്ളതായി ഇരുമുനയുള്ള ഏതു വാളിനെക്കാളും മൂൎത്തതും ആത്മാവെയയും ദേഹിയെയും സന്ധിമജ്ജകളെയും വേവ്വിടുക്കുവരെ കൂ‌ടി ചെല്ലുന്നതും ഹൃദയത്തിലെ ചിന്തനഭാവങ്ങളെയും വക തിരിക്കുന്നതും ആകുന്നു. അവൻറെ മുന്പാകെ മറഞ്ഞു നില്പൊരു സൃഷ്ടിയും ഇല്ല; സകലവും അവൻറെ കണ്ണുകൾക്കു നഗ്നവും മലൎന്നതും ആയ്ക്കിടക്കുന്നു ആയവനുമായു നമുക്കു കാൎയ്യം ഉണ്ടു. ആകയാൽ യേശു എന്ന ദേവപുത്രൻ വാനങ്ങളെ ക‌‌ടന്നു പൊയൊരു ശ്രേഷ്ഠമഹാപുരോഹിതനായി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Riju2134 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/546&oldid=164021" എന്ന താളിൽനിന്ന് ശേഖരിച്ചത്