REVELATION XXL
കണ്ണുകളിൽനിന്ന് അശ്രുക്കളെല്ലാം തുടച്ചു തളയും (൭, ൧൭.)
൫ ഇനി മരണം ഇല്ല. ഖേദവും മുറവിളിയും പ്രയാസവും
ഇനി ഇല്ല; ഒന്നാമത്തെവ കഴിഞ്ഞു പോയല്ലൊ സിംഹാസന സ്ഥനും പറഞ്ഞു: കണ്ടാലും ഞാൻ സകലവും പുതുതാക്കുന്നു, പിന്നെ അവർ പറഞ്ഞു: എഴുതുക ഈ വചനങ്ങളല്ലൊ സ
൬ ത്യവും വിശ്വസതതയും ഉള്ളവ. അവൻ എന്നോടു പറഞ്ഞിതു:
ചെയ്തുതീർന്നു (൧൬, ൧൭.) ഞാൻ അകാരവും ഒകാരവും (൧,൮.) ആദിയും അന്തവും തന്നെ, ധഹിക്കുന്നവന്ന് ഞാൻജീവനീരുരവയിൽ നിന്ന് സൌജന്യമായി കൊടുക്കും ( യശ. ൫൫,൧)
൫ ജയിക്കുന്നവൻ ഇവ (എല്ലാം) അവകാശമായി പ്രാപിക്കും ;
ഞാൻ അവനു ദൈവവും അവൻ എനിക്ക് പുത്രനുമായിരിക്കും
൮ (വശമു.൭,൧൪) എന്നാൽ ഭീരുക്കൾ അവിശ്വാസികൾ
വേരുപ്പുള്ളവർ, കുലപാതകർ, പുലയാടികൾ, ഓടിക്കാർ, ബിം ബാരാധികൾ ഇവർക്കും എല്ലാ കള്ളന്മാർക്കും, ഗന്ധകാഗ്നികൾ കത്തുന്ന പോയ്കയായ രണ്ടാം മരണത്തിലെ പങ്കുല്ലു.
൯ അന്ത്യബാഥകൾ എല്ലാം നിറഞ്ഞ കലശങ്ങൾ ഉള്ള ദൂതന്മാർ
എഴുവരിലും ഒരുവൻ വന്നു എന്നോട് പറഞ്ഞിതു : വാ കുഞ്ഞാടിന്റെ
൧൦ ഭാര്യയായ കാന്തയെ നിനക്ക് കാണിക്കും എന്നിട്ട്
ഉയർന്ന വന്മാലമേൽ എന്നെ ആത്മാവിൽ കൊണ്ടുപോയി (ഹജ ൪൦,൨) ദൈവത്തിൻ പോക്കൽ സ്വർഗതിൽ നിന്നുഇറങ്ങുന്ന വിശുദ്ധ യരുശലേം നഗരത്തെ എനിക്ക് കാണിച്ചു ;
൧൧ അവൾക് ദൈവത്തിൻ തേജസ്സുണ്ട് അവളുടെ ജ്യോതിസ്സ്
വിലയേറിയ രത്നത്തിന് ഒത്തതും, സ്ഫാടികസ്വച്ചതയുള്ള
൧൨ വജ്രക്കല്ല് പോലെ ഉയൎന്ന വന്മതിലും അതിന്നു പന്ത്രണ്ടു
ഗോപുരങ്ങളും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും(യശ.൬൨,
൬.) ഇസ്രയേൽ പുത്രരുടെ ഗോത്രങ്ങൾ പന്ത്രണ്ടിന്നും ഉള്ള ൧൩ നാമങ്ങൾ കൊതിവരച്ചും ഉണ്ടു ( ഹജ, ൪൮,൩൧) കിഴക്ക്
മൂന്നു ഗോപുരം , വടക്ക് മൂന്നു ഗോപുരം തെക്കു മൂന്നു ഗോപുരം
൧൪ പടിഞ്ഞാറ് മൂന്നു ഗോപുരം . പട്ടണത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനങ്ങളും , അവറ്റിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു ൧൪ അപോസ്തലന്മാരുടെചെരുകളുംഉണ്ടു.എന്നോട്ഉരിയാടുന്നവനു
പട്ടണത്തെയും , അതിൻ ഗോപുരങ്ങളെയും, മതിലിനെയും,
൧൬ അളക്കേണ്ടതിന് പോന്മുളയായൊരു കോൽ ഉണ്ടു. പട്ടണം
സമചതുരമായി കിടക്കുന്നു, വീതിയുല്ലതിനോളം നീളവും
൬൧ഠ