REVELATION XXII. ഒട്ടും ഉണ്ടാകയില്ല ; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും;അവന്റെ ദാസന്മാർ അവനെ ൪ ഉപാസിക്കയും അവന്റെ മുഖത്തെ താണുകയും ചെയ്യും അവന്റെ നാമം അവരുടെ നെററികളിൽ തന്നെ ;അവിടെ രാത്രി ൫ ആകയില്ല. ദൈവരായ കർത്താവ് അവരുടെ മേൽ പ്രകാശി ക്കുന്നതുകൊണ്ടു വിളക്കിന്നും വെയിലിന്നും ആവശ്യംവും ഇല്ല. അവർ യുഗാദി യുഗങ്ങളിലും വാഴുകയും ചെയ്യും.
൨ ൨ . അദ്ധ്യായം.
(൬) ദർശനത്തിന്റെ പരമാർത്ഥത്തെ ദൂതനും, (൧൨) യേശൂ
താനും,(൧൮) ദർശനക്കാരനും ഉറപ്പിച്ചു കൊടുക്കുന്നു.
൬ പിന്നെ (ദൂതൻ) എന്നോടു പരഞ്ഞൂ,ഈ വചനങ്ങൾ സ
ത്യവും വിശ്വസ്തതയും ഉള്ളവ; പ്രവാചകാത്മാക്കളുടെ ദൈവമായ കർത്താവ് വേഗത്തിൽ സംബവിക്കേണ്ടുന്നവ തന്റെ ദാ
൭ സർക്കു കാണിപ്പാൻ സ്വദൂതനെ അയച്ചിരിക്കുന്നു. കണ്ടാലും
ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനവാ
൮ ക്കുകളെ സൂക്ഷിക്കുന്നവൻ ധന്യൻ. ഇല കേട്ടതും
ദർശിച്ചതും യോഹനാനായ ഞാൻ ആകുന്നു;കേട്ടു കണ്ടശേഷം അവ കാ
൯ ണിച്ചു തന്ന ദൂതന്റെ കാലുകളിൽ കുമ്പിടുവാൻ വീണു. അവ
നൊ എന്നോടു പറയുന്നു : അരുതു സൂക്ഷിച്ചുകൊൾ നിണ ക്കും നിന്റെ സഹോദരരായ പ്രവാചകർക്കും ഈ പുസ്തകത്തി ലെ വാക്കുകളെ കാത്തുകൊള്ളുന്നവർക്കും ഞാൻ കൂട്ടുദാസനത്രെ.
൧ ഠ ദൈവത്തെ കുമ്പിടുക (൧൯,൧ ഠ .) പിന്നെ എന്നോടു
പറഞ്ഞിതു: ഈ പുസ്തകത്തിലെ പ്രവചനവാക്കുകളെ മുദ്രയിട്ടു കളയ
൧ ൧ ല്ലെ സമയം സമീപം തന്നെ ; അനീതി ചെയ്യുന്നവൻ ഇനി
യും അനീതി ചെയ്ത; അഴുക്കുള്ളവൻ ഇനിയും അഴുക്കാടുക;നീ തിമാൻ ഇനിയും നീതിമാനായി കാട്ടുക ;വിശൂദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്ക (ദാനി, ൧൨, ൧ ഠ . )
൧൨ കണ്ടാലും ഞാൻ വേഗം വരുന്നു, അവനവനു തന്റെ ക്രിയ
ആകുംപ്രകാരം കൊടുത്തു തീൎപ്പാൻ എന്റെ കൂലിയും എന്നോ
൧൩ ടു കൂടെ (യശ. ൪ ഠ ,൧ ഠ .) ഞാൻ അകാരവും ഓകാരവും
ആദി
൧൪ യും അന്തവും ഒന്നാമനും ഒടുക്കത്തവനും തന്നെ.
അവന്റെ കല്പനകളെ ചെയ്യുന്നവർധന്യർ ;അവർക്കു ജീവവൃക്ഷത്തിന്മേൽ അധികാരം ഉണ്ടാക; അവർ ഗോപുരങ്ങളുടെ പട്ടണത്തിൽ ൬൧൨