ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 സാഹിത്യം


( കൃഷ്മഗാഥ.)


" നായർ വിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞി ക്കരിയിട്ടില്ല. ആയതു കേട്ടു കലമ്പിച്ചായവനര വാളുടനെ കാട്ടിലെരിഞ്ഞു. ചുട്ടുതിളച്ചുകിടക്കും വെ ള്ളം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെ ണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടെന്നു പിഴച്ചു. കിണ്ണമുടച്ചു, കിണ്ടിയുടച്ചു, തിണ്ണംചിരവ കിണറ്റിൽ മറിച്ചു. അതുകൊണ്ടരിശം തീരാഞ്ഞിട്ടവനപ്പുര ചുറ്റും പാഞ്ഞു നടന്നു."

(കുഞ്ചൻനമ്പ്യാർ.)


" കറുത്തുമല്ലാ നിറമെങ്കിലേറെ

വെളുത്തുമല്ലാ മൂലചാഞ്ഞുമില്ല
വെറുപ്പമാകപടവാത്തകേട്ടാ
ലൊരുത്തിപോനാളവളാകിലോതാൻ"

(ലീലാതിലകം)


" മാഴക്കണ്ണാൾക്കൊരു മയിലുമുണ്ടങ്ങു

  പിൻകാലൊളംപോയ്
താഴെച്ചല്ലും പുരികുഴലഴിച്ചോമൽ
  നില്പപോരുനേരം
ഊഴത്തങ്കൊണ്ടിരുൾമുകിലിതെന്നോർത്തു
  നൽപീലി ചാലേ
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടി
  യാടീടുവെന്ന്".































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/69&oldid=164444" എന്ന താളിൽനിന്ന് ശേഖരിച്ചത്