ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യദർശനം ൧൦൫


ത്തെ പ്രശസ്തിയ്ക്കുള്ള മുഖ്യഹേതുക്കൾ കാഴ്ച ണ്ഡവർമ്മമഹാരാജാവു തിരുവിതാംകൂർ രാ ബംഗ്ലാവ് , നക്ഷത്രബംഗ്ലാവ് , ഒന്നാംഗ്രേ ജ്യം മുഴുവനും പത്മനാഭസ്വാമിയ്ക്കു തൃപ്പടി ഡ് കാളേജ് , ലാക്കാളേജ് , ബാലികാപാഠ ദ്ദാനമായി കൊടുത്തിട്ടുള്ളതാകയാൽ പത്മ ശാലകൾ , ഹൈക്കോടതി , ഇത്യാദികളാ നാഭസ്വാമിയെ ഒരു വലിയ ജന്മിയായും ണ് . എല്ലാമോർക്കിൽ സുരനഗരിതന്നേ. പ വിചാരിക്കേണ്ടിയിരിക്കുന്നു . ശ്ചിമാംഭോധിയിൽ പ്രതിഫലിതയായിക്കാ 'പ്രപഞ്ചലൂതാവലയംചമച്ചി- ണുന്നതാണു തിരുവനന്തപുരമെന്ന മയൂര ട്ടതിൽപ്രവേശിച്ചമരുന്നദേവൻ സന്ദേശത്തിലെ ഉൽപ്രേക്ഷണം ​​ഏററവും സ്വപാദമൂലാശ്രിതലോകപാല ഉചിതമാകുന്നു . ' പത്രിവാഹനന്റെ പുരി പ്രപാലിതാശാഷ്ടകനാശ്രയംമേ.' പെററിട്ടു പിറന്നുണ്ടായ പുത്രിയെന്നപോ ലേ പരിലസിച്ചീടുന്നു' എന്നു വാരിയർ വ എന്ന പ്രാർത്ഥനയോടുകൂടി ഈ ചെറിയ പ്ര ർണ്ണിക്കുന്നതും യുക്തമായിരിക്കുന്നു. മാർത്താ സംഗത്തെ ഉപസംഹരിക്കുന്നു .

                            പി . കെ . നാരായണപിള്ള , ബി . ഏ .,  ബി. എൽ
                       --------------
                                     
                                   
                                         പാശ്ചാത്യദർശനം
                      
                                     ( സാക്രട്ടീസ്സിന്നു  മുമ്പ് )
                                  
        ദർശനം   എന്നതിന്നു  തത്ത്വജ്ഞാന      ത്തിയ ' കാഴ്ച' കൊണ്ടാണ് , ഇന്നുള്ളവർക്കു
                         ശാസ്ത്രം   എന്നാണു   പ്ര      ജ്ഞാനത്തിന്റെ     ഉത്ഭവസ്ഥാനം       പടി         
                         സിദ്ധമായ     അർത്ഥം.      ഞ്ഞാറൻനാട്ടിലെ    കുളിർപ്രദേശമല്ലാ , കിഴ 
                         എന്നാൽ ,  ഈ  വാക്കി      ക്കൻകരയിലെ  പർവതനിരകളാണെന്നു  വ
                         ന്റെ      അഭിധാനരീതി      ഴക്കടിക്കുവാനിടയായത് .  എന്നാൽ   കിഴക്കു
                         യിലുള്ള       താൽപര്യം      നിന്നുദിച്ച   സൂര്യൻ  പടിഞ്ഞാട്ടു  പോയി  അ

കാഴ്ച എന്നാകുന്നു . വാസ്തവത്തിൽ ' കാഴ്ച ' സ്തമിക്കുന്നതുപോലെ, ഒരുകാലത്തു കിഴക്ക തന്നെയാണു ' തത്ത്വജ്ഞാനശാസ്ത്ര' മായി ൻകാററു തട്ടീട്ടുണ്ടായ ഉണർച്ചയിൽ പടി പ്പരിണമിച്ചതെന്ന് ചരിത്രത്തിൽനിന്നു ഞ്ഞാറൻനാട്ടിലെ പഴമക്കാർ കണ്ണു തുറന്നു തെളിയുന്നുണ്ട് . ഇന്ത്യാരാജ്യത്തിലെ പഴ നോക്കിയപ്പോൾ കണ്ട കാഴ്ചയാണ് 'പാ മക്കാരായ മുനീന്ദ്രന്മാർ ലോകബന്ധത്തിൽ ശ്ചാത്യദർശനം .'ആയിത്തീർന്നത് .ഇന്ത്യയി നിന്നു വിരമിച്ചു , പർവതങ്ങളിലും ഗുഹക ലെ തത്ത്വജ്ഞാനികൾ ഗുഹകളിലിരുന്നാ ളിലും ഇരുന്നു , വസ്തുവിവേകം ചെയ്ത് അ ണ് ജ്ഞാനം നാട്ടിൽ പരത്തിയതെങ്കിൽ ന്ത:കരണം കൊണ്ടു കണ്ടുപിടിച്ച തത്ത്വമ പാശ്ചാത്യരാജ്യത്തിലെ ജ്ഞാനികൾ തെരു ല്ലേ ഹിന്തുക്കളുടെ ഇന്നത്തെ തത്ത്വശാ വീഥികളിൽ നടന്നാണ് ഉപദേശിച്ചതെ സ്ത്രം? അതിപ്രാചീനമായ ആ കാലത്ത് , ന്നേ വ്യത്യാസമുള്ളൂ . ‌ഏതായാലും, ഈ വ

അത്രയും പരിപൂർണ്ണമായിട്ട് അവർ കണ്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/131&oldid=164839" എന്ന താളിൽനിന്ന് ശേഖരിച്ചത്