ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീമതി സത്യബലാദേവി അവ൪കൾ ഷന്മാരടങ്ങിയ ഒരു മാന്യമഹായോഗത്തി അവർ ആദ്യകാലങ്ങളിൽ വിചാരിച്ചിരു ൽ വെച്ച്,,നമ്മുടെ ചരിത്രനായിക ഇ ന്നത്, ഈ വക അബദ്ധവിചാരങ്ങളെ ന്ത്യക്കാരുടെയും യൂറോപ്യന്മാരുടെയും സം സവിശേഷം ദൂരീകരിച്ച് ,നമ്മുടെ സംഗീ ഗീതങ്ങൾക്കുള്ള വ്യത്യാസങ്ങളെ വിശദമാ തത്തിൽ അഭിരുചി ജനിയ്ക്കത്തക്കവണ്ണം, ക്കി രസകരമായ ഒരു പ്രസംഗം ചെയ്തതയും വിദേശീയരുടെ ഹ്രദയത്തെ തന്റെ സം തന്റെ യുക്തിവാദങ്ങളെ വീണ വായന ഗീതപാടവത്താൽ ആകർഷിച്ച സത്യബ യാൽസവ്വശ്ലഘ്യമായ വിധത്തിൽ ഉദാ ലാദേവി എത്ര മേൽ സ്തൂത്യർഹയാണെന്നു ഹരിക്കയും ചെയ്തിരിയ്ക്കുന്നു.ഈ സംഭവം പറയേണ്ടതില്ലല്ലൊ, ഇവക്ക് ജീവിതരം സത്യ ബലാദേവിക്കു ബഹുമാനത്തിനെന്ന ഗത്തിൽ പ്രവേശം സിദ്ധിച്ചിട്ട് ,അധികം, പോലെ നമുക്ക് അഭിമാനത്തിന്നും ഹേതു കാലമായിട്ടില്ലാത്തതിനാൽ"ജീവചരിത്ര" വായിട്ടുള്ളതാണ്. മെന്ന നിലയിൽ അധികമൊന്നും പറയാ

   സുമാ൪ 30-സംവത്സരങ്ങൾക്കു മു		നില്ലെങ്കിലും ഈ അല്പകാലത്തിന്നുള്ളിൽ ,		

മ്പിൽ,ഇന്ത്യക്കാരെയും അവരുടെ കലാ ഉണ്ടായ സംഗതികളെയും അമേരിക്കയി. വിദ്യകളെയും സംബന്ധിച്ച്,,പാശ്ചാത്യ ൽ ഇവർ ചെയ്ത പ്രസംഗത്തെപ്പറ്റിയും ന്മാ൪ വളരെ പുച്ഛമായിട്ടാണ് കരുതിവ സംക്ഷിപ്തമായി താഴെ വിപരിയ്ക്കാം. ന്നിരുന്നത്.ഇന്ത്യക്കാരുടെ ഗ്രന്ഥങ്ങൾ വിദ്യാപാരംഗതന്മാരായ അനേകം ആകുക്കൂടി നോക്കിയാലും, പാശ്ചാത്യഗ്ര യോഗ്യപുരുഷന്മാരുടെ ജന്മഭ്രമിയായ ബ ന്ഥങ്ങളിൽ പന്ത്രണ്ട് എണ്ണത്തോട് കിട ങ്കാൾ രാജ്യത്തിലെ ശ്രേഷ്ഠമായ ഒരു ബ്രാ പിടിയ്ക്കുന്നതിന്നു വകയില്ലെന്നു, മുമ്പൊ ഹ്മണകുലത്തിൽ ക്രിസ്താബ്ദം ൧൮൯൨.ൽ രിയ്ക്കൽ പ്രമാണിയായ് ഒരു പാശ്ചാത്യ സത്യബലാദേവി ജനിച്ചു . വിദ്യാഭ്യാസം ഗ്രന്ഥകാര൯ അഭിപ്രായപ്പെട്ടിട്ടുള്ളതാ ചെയ്യുന്നതിൽ അതിതല്പായായിരുന്നുവെ യി കേട്ടിട്ടുണ്ട്,എന്നാൽ,അദ്ദേഹവും ന്നു മാത്രമല്ലാതെ, ബാല്യത്തിൽ പ്രസ്താവ കൂട്ടുകാരും,ഹിന്തുക്കളുടെ ഗ്രന്ഥസമുച്ചയ യോഗ്യമായ വിശേഷസംഭവങ്ങൾ ഒന്നും ഉ ങ്ങളിൽ കൈവെപ്പാ൯ തുടങ്ങിയതോടുകൂ ണ്ടായിട്ടുള്ളതായി അറിയുന്നില്ല. ചെറുപ്പ ടിമേൽപ്രസ്താവിച്ച അഭിപ്രായം കേവ ത്തിൽ തന്നെ സംഗീതത്തിൽ വളരെ വാ ലം അബദ്ധമായിട്ടുള്ളതാ​ണെന്നും ജ്ഞാനാ സനയുള്ള ഒരു കുട്ടിയായിരുന്നു, സ്വഭാഷയ്ക്കു ഗരമായ ഭഗവൽഗീതയ്കു സമയമായി മറ്റു പുറമെ, ഇംഗ്ലീഷിലും സാമാന്യം നല്ല അ യാതൊരു ഗ്രന്ഥവുമില്ലെന്നും അവർക്കു ത റിവ് ഇവർ സമ്പാദിച്ചിട്ടുണ്ട്.വീണവായ ന്നെ ബോധ്യമായിത്തുടങ്ങീട്ടുണ്ട്,ഇന്ത്യ നയും വിവിധങ്ങളായ സംഗിതലക്ഷണങ്ങ യിലെ സംഗീതവിദ്യയെ സംബന്ധിച്ചും, ളും ഇവർ എത്രകാലം അഭ്യസിച്ചുവെന്നും, ഏറക്കുറെ മുൻപറഞ്ഞ പ്രകാരമുള്ള ഒരഭി ,തപ്പും തടവും കൂടാതെ, ഇംഗ്ലീഷു ഭാഷ സം പ്രായം തന്നെയായിരുന്നു യൂറോപ്യന്മാ സാരിയ്ക്കുവാൻ എത്രകാലം വേണ്ടി വന്നുവെ ർക്കുണ്ടായിരുന്നത്.നമ്മുടെ "വീണാവേണു ന്നും മറ്റും കൃത്യമായിപ്പറയുവാൻ സാധിയ്ക്കു മൃതംഗാ"ദികൾ വെറും "പായടി"യ്ക്കുള്ള കയില്ല.ചുരുക്കിപ്പറയുകയാണെങ്കി, പാ ഉപകരണങ്ങളായിട്ടും, ഗാനരീതികൾ ശ്ചാത്യന്മാരായ വിദ്വാന്മാരും വിദൂഷികളും

"തോറ്റപ്പാട്ടു"കളുടെ മട്ടിലായിട്ടുമാണ് നിറഞ്ഞിട്ടുള്ള ഒരു മഹാസഭയിൽ വെച്ച,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/222&oldid=164893" എന്ന താളിൽനിന്ന് ശേഖരിച്ചത്