ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>ബാലേകേള്ക്കേണമസമൽ ഗിരമിതുമകളേ മന്മഥൻവെന്തശേഷം മേലേവന്നതസുഖക്കേടഖിലവുമതുകൊ_ ണ്ടിന്നുന്നത ഞങ്ങള്ക്കുഖേദം മാലാറുമ്മാറിതിന്നെന്തൊരുകഴിവുവരു_ ത്താവതെന്നങ്ങുമാരാ_ ഞ്ഞാലോലാഫന്തനാംവന്നിതുവിധിവച_ തന്വികാര്യാവിചാര്യം. (സാ എന്നാലെല്ലാപ്രകാരത്തിലുമസുഖവിനാ_ ശായഞങ്ങള്ക്കുവേണ്ടി_ ത്തന്നേധന്യേതനിക്കാവതുചെറുതുതുണ_ യേക്കണമദ്രിന്ദ്രകന്യേ ഇന്നിൻകണ്മുന്നിലുന്നിലുണ്ടായൊരുപരിഭവമ. ത്രേദ്ദഢെംജാതിസദ്ധം നിന്നാണംപോരുവാനുംനിയതമിതിനു നീ_ യെങ്കളോഭംഗിയുള്ളൂ. അത്യന്തഃഃഃഃഃത്മ പശുപതിഭഗവാ_ ശുനമേനംനിഷേവാ_ (ൻ വൃത്ത്യാതന്നേവശത്താക്കുകവിമലഗുപതിഭഗവാ_ ഭക്തിഭാജാംവിധേയം നിസ്സന്ദേഹാജനിയക്കുംകുസുമവിശിഖനെ. ന്നാലിതിന്നാജ്ജനാനാം വിശ്വാസാബ്രഹ്മവാക്യംജനകനുമിതിനി_ ന്നില്ലസാക്ഷാൽവിരോധം.

ജാതിയക്കുവന്നൊരസുഖംകളയേണമേനീ സാധിയക്കുമിത്തെഴിൽനിനക്കുനിനയക്കിലെ_ നീധിക്കരിയക്കരുതുദുഷകരമെന്നുമത്വാ (ന്നു നീതിയക്കചേർന്നവഴിനന്നുഫലിയക്കമല്ലോ. (നാം നലമൊടിതിഗിരംകേട്ടിന്ദ്രലോകാംഗനാ കലിതമൃദുലഹാസംപ്രത്യുവാചാദ്രികന്യാ അലമിഹബഹുവാക്യൈരേതദർത്ഥംയതി_ (ഷ്യേ ഫലസമുദയമോർത്താലീശ്വരാധീനമെല്ലാം. ഇത്ഥാകേട്ടുമിതംഗഭീരമഗജഠ_ വാക്യംതെലിഞ്ഞൂതുലോം ചിത്തംനാമൃഗീദൂശാമതിചിരാ_ ന്മോദംവിളഞ്ഞൂതുലോം സിദ്ധിംമന്മതജന്മനസ്സുനിയതാം നിർദ്ധാർയ്യപാർത്തീടിനാർ ഭർത്താരംഗിരിശംവിധാതുമമലാം ചക്രേമതിംപാർവ്വതീ.

ഇതി കാമദഹനം പ്രബന്ധം സമാപ്താ 'മൂർഖാനാം മർമ്മവാചാം' എന്ന മുപ്പതാം ശ്ലോകത്തിന്റെ ടിപ്പണിഃ_ 'മർമ്മവാചാം'എന്നേടത്ത്_ ഗാംഭീർയ്യംവ്യംഗ്യമവ്യംഗ്യം വക്രംലീലീവിധംത്ഥാ‌ മർമ്മപഞ്ചവിധംപ്രോക്തം

	മർമ്മത്ത്വവിചക്ഷണൈഃ

നേരത്തു ചെല്ലായക്കതുചെന്നുതാനാൽ ബഹ സ്ഥിതിശ്ചാർന്നവരോടുകൂടെ അനാസ്ഥയാസച്ചമകത്തുചെന്നാൽ ഗാംഭീർയ്യമേതൽ പ്രവദന്ത;സന്തഃ. താംബൂലവൃന്തങ്ങൾഗണിയക്കമാറും കോളാമ്പിനോക്കീട്ടുകുണുങ്ങുമാറും പുറത്തുനോക്കീട്ടുചിരിയക്കുമാറും വ്യംഗ്യംതദേതൽകഥയന്തിധീരാഃ,

ചേരാനിനക്കെന്നെയൊരിയക്കലുംകേൾ സാരസ്യവുംഭംഗിയുമില്ലിനിയേക്കാ എൻറേമനസ്സിൽകുടികൊമ്ടിരിപ്പൂ എല്ലായ്പൊഴുനിയൊരുനാളുമേഞാൻ നിന്നുള്ളിൽ വന്നിലതുനീപോറുത്തീ

ടിത്യാദിലീലാവിധമാമനന്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/115&oldid=165580" എന്ന താളിൽനിന്ന് ശേഖരിച്ചത്