താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/75

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൩൩. മണ്ണു തിന്നുന്ന മണ്ഡലിയെപ്പൊലെ
൮൩൪. മതൃത്ത പാലിന്നില്ലാത്തതൊ പുളിച്ച മൊറ്റിന്നു
൮൪൫. മധുരത്തിൽ ഉത്തമം വായ് മധുരം
൮൩൬. മനകെട്ടി മലയാളൻ കെട്ടു
൮൩൭. മനസ്സിൽ ചക്കര മതൃക്കയില്ല
൮൩൮. മനസ്സൊപ്പമായാൽ ഉലക്കമെലും കിടക്കാം(൨൪൯)
൮൩൯. മനൊരഞ്ജന രഞ്ജന എങ്കിൽ ചാണകകുന്തിയും സമ്മന്തി
൮൪൦. മരത്തിന്ന വെർ ബലം മനുഷ്യന്നു ബന്ധുബലം(൪൪൬)
൮൪൧. മരുത്തിന്നു കായി ഘനമൊ
൮൪൨. മരത്തൊക്കിന്നു മണ്ണുണ്ട
൮൪൩. മരന്നൊക്കി കൊടിയിടെണം (ആളെനൊക്കി പെണ്ണും മരം നൊക്കി കൊടിയും)
൮൪൪. മരുന്നും വിരുന്നും മൂന്നുനാൾ
൮൪൫. മറക്കലം-തുറക്കലം പിന്നെ പനക്കലം പിന്നെയതുപാല്ക്കലം