ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൫
രാമോപാലംഭം
താഴത്തുഭാഗത്തുവീണുകിടക്കുന്ന
വാഴപ്പഴംകൊണ്ടുമൂടിമഹീതലം
പാഴറ്റപട്ടുവിരിച്ചകണക്കിനേ
വാഴയ്ക്കുചുറ്റുംപ്രകാശമുണ്ടെപ്പോഴും
വാവലുംകാക്കയുംപച്ചക്കിളികളും
പക്ഷികൾവന്നിപ്പഴുത്തപഴങ്ങളെ
ഭക്ഷിക്കുമാറില്ലപേടികൊണ്ടാരുമേ
രക്ഷിച്ചുപോരുന്നതാരീവനമെന്നു
സൂക്ഷിച്ചുനോക്കിത്തുടങ്ങിവൃകോദരൻ.
കല്യാണസൗഗന്ധികം തുള്ളക്കഥ | കുഞ്ചൻനമ്പ്യാർ |
൩൬
രാമോപാലംഭം.
[ശ്രീരാമന്റെ ഒളിയമ്പുകൊണ്ടു വധിക്കപ്പെട്ട ബാലി തന്റെ മരണത്തിനുമുമ്പ് രാമനെ അധിക്ഷേപിക്കുന്നതു്-]
ബാലിയാരാമനെക്കണ്ടുശക്തൻലക്ഷ്മണനേയുമേ
ധൎമ്മംകലൎന്നപരുഷച്ചൊല്ലുരച്ചിതുതാഴ്മയിൽ,
ഭവാൻനരാധിപന്നുണ്ണിപുകൾന്നോൻപ്രിയദർശനൻ
കുലീനൻസത്യസമ്പന്നൻചേതസ്സിചരിതവൃതൻ
നേരിടാത്തവനെക്കൊന്നിട്ടെന്തുനന്മലഭിച്ചുനീ?
പോരിൽവാശികലൎന്നോരെൻമാറിലെയ്തീലയോശരം?