ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിവ൪ത്തനവും ശാസാസ്ത്രവുമാണ് നമുക്കിപ്പോൾ ചിന്തിക്കേണ്ട വിഷയങ്ങശ ലോകത്തിരഉന്നതിയെ പ്രാപിച്ചിട്ടുളള യാതൊരു സഹിത്യത്തിനും ഇന്നു എകദേശം ഭൂഗോളോമുഴുവനു വ്യാപിച്ചിരിക്കുന്ന ആംഗേയസാഹിത്യത്തിൽപ്പോലും ഒരു ഗണനിയമായ ഭാഗംഅന്യഭാഷ കളിൽനിന്നുംവിവത്തനം ചെയ്തിട്ടുളള ഗ്രന്ഥങ്ങള്ണ്, ജമമൻ ഫ്രഞ്ചുമുതലായ ഇതരശ്ചാത്യ ഭാഷാസാബഹിത്യങ്ങളുടെയും സ്ഥിതിഇതുതന്നെ ഇന്നു ഭൌതികശക്തികൊണ്ടു ലോകത്തെ വിറപ്പിക്കുന്ന ജപ്പാൻകാരും ഇ വിശഷയത്തിൽ ഒട്ടു പിന്നോക്കമല്ല എന്റെ മാന്യസുബഹ്യത്തായDR.ചേലനാട്ട അച്യതമേനോൻ ഗവേഷണസംബസ് ഉപരിപഠനത്തിനു ഇംഗ്ഗണ്ടിലേക്കു പോയപ്പോശ മദ്രാസ് യൂനിവേഴ്സിററി യിലെ മലയാളം പഠിക്കുന്നതിനു ഇംഗ്ഗണ്ടിലെക്കുപോയെ ന്നു ചില൪ അധിക്ഷേപിച്ച പറഞ്ഞതായും എന്നാൽ അദ്ദേഹം തിരിച്ചുവന്നപ്പോശ മലയാളത്തിൽ ഇന്നുവരെയുണ്ടായിട്ടുളളതുദം അച്ചടിച്ചിട്ടുളളതുമായ സകലസൽഗ്രന്ഥങ്ങ ശക്കും പുറമെ മലയാളികളിലൽ ഒട്ടധികം പേ൪ക്കും നാമമാമായിപ്പോലു പരിചയമില്ലാത്ത പലകൈയെഴുത്തുഗ്രന്ഥങ്ങളം ലണ്ടവൻ ORIENTAL MUSEUMത്തിൽ കണ്ടതായും ഇനലെ പ്രസ്താവിച്ചകേട്ടപ്പോൾ ശ്രേയസ്സഎ സമുദായക്കാ൪ സംസാരിക്കുന്ന ഭാഷുയുടേയും സാഹിത്യത്തിന്റേയും അഭ്യന്നതിയെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നളള ചരത്രകാരന്മാരുടെ അഭിപ്രായത്തന്റെ യാഥാത്ഥ്യം ഭൌതിക ശാസ്രപാരംഗതന്മാരാ യ

പാശ്ചാത്യ൪ നമ്മേക്കൾ കൂടുതവലായ മാനസ്സിലാക്കിയിട്ടുണ്ട് അവരുടെ അഭ്യന്നതിക്കുളളപ്രധാനകാരണങ്ങളി ഒന്നു് ഇതുതന്നെയാണ മനുഷ്യന്റെ പരിചയപരിധി വദ്ധിക്കുഞോറം വിനോദത്തിനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/273&oldid=169127" എന്ന താളിൽനിന്ന് ശേഖരിച്ചത്