ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദീസയെന്ന കൂദാശ നെമ്മുക്ക തരുന്ന നന്മ

യാൽ ദൊഷത്തിൽ നിന്ന നമ്മുടെ ആത്മം 
ശുദ്ധമാക്കുന്നുയെന്ന നാം ബൊധിക്കുന്നു 
        ഗു   കൂദാശകൾ നമ്മെ ശുദ്ധമാക്കുന്ന 
തെങ്ങനെ 
            ശി   തംപുരാന്റെ തിരുവിള്ളാക്കാ 
രരും പുണ്യപ്പട്ടവരും നമ്മെ ആക്കുന്ന ന 
ന്മ കൂദാശകൾ നമ്മുക്ക തരുന്നതക്കൊണ്ടും 
ആത്മത്തിൽ നന്മ ഉന്ദായാൽ അതിനെ 
വൎദ്ധിപ്പിക്കുന്നതിനെകൊണ്ടും കൂദാശക 
ൾ നമ്മെ ശുദ്ധമാക്കുന്നുയെന്ന ചൊല്ലുന്നു 
        ഗു   കൂദാശ കൈക്കൊള്ളുന്നവൎക്ക 
എല്ലാപ്പൊഴും നന്മ കിട്ടുമൊ 
     ശി   വെണ്ടുന്ന യൊഗ്യതയൊട കൂടെ 
അതിനെ കൈക്കൊള്ളുന്നവൎക്ക എല്ലാ 
പ്പൊഴും കിട്ടും 
        ഗു   നന്മകൊടുപ്പാൻ കൂദാശകൾക്ക 
  
                                                   ശക്തി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/111&oldid=169204" എന്ന താളിൽനിന്ന് ശേഖരിച്ചത്