ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിൽ ശുദ്ധമാന റൂഹാദക്കുദ്ശായെ പ്രത്യേകം നാം കൈക്കൊള്ളുന്നുഎന്ന് ചൊല്ലുന്നു ഗു ഈ കൂദാശ തികഞ്ഞ നസ്രാണികളെ നമ്മെ ആക്കുന്നതെങ്ങനെ ശി വിശ്വാസത്തിൽ നമ്മെ ഉറപ്പിച്ച മംമോദീസായിൽ കൈക്കൊണ്ട നന്മയും ശെഷം ഗുണങ്ങൾ ഒക്കെയും നമ്മിൽ മുഴുപ്പിച്ച വൎദ്ധിപ്പിക്കുന്നതിനെക്കൊണ്ട് ഈ കൂദാശ തികഞ്ഞ നസ്രാണികളെ നമ്മെ ആക്കുന്നുഎന്ന് ചൊല്ലുന്നു ഗു ഈ കൂദാശ വെണ്ടുന്ന യൊഗ്യതയോടുകൂടെ കൈക്കൊൾവാൻ എന്തെല്ലാം വെണ്ടിരിക്കുന്നു

ശി തംപുരാന്റെ തിരുവിള്ളം വാണിരിക്കയും വിശ്വാസത്തിന്റെ തലപ്പെട്ട രഹസ്യങ്ങളെ അറിഞ്ഞിരിക്കയും ആശ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/120&oldid=169214" എന്ന താളിൽനിന്ന് ശേഖരിച്ചത്