ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദൊഷത്തിന്മെൽ തെറികൊള്ളുന്നതും ദൊഷങ്ങൾ ചൊല്ലി കുംപസരിക്കുന്നതും തെറുന്നവൻ പ്രായശ്ചിത്തം എത്തിക്കുന്നതും പട്ടക്കാരൻ റുശുമാചൈത പിഴകൾപൊക്കി അഴിക്കുന്നതും

 ഗു  മനസ്സിലെതകൎപ്പ എന്തെല്ലാം
 ശി  ഇന്നിമെലിൽ പിഴക്കില്ലെന്ന മനസ്സിൽവഴിയെ ഉറച്ചിട്ടകീഴിൽ ചൈത ദൊഷങ്ങളെകൊണ്ട തം പുരാനാട മറുത്ത പിഴച്ചതിനാലെ ഉള്ള മനൊ പീഢയും ദുഃഖവും നൊൻപരവും മസ്സിലെ തകൎപ്പാകുന്നത
 ഗു  തകൎപ്പയെന്ന മുഴിയുടെ അൎത്ഥമെന്തായത
 ശി  പെളിപ്പും ഒടച്ചിലും യെന്നതിന്റെഅൎത്ഥമായത ഒര കല്ല തകൎന്നു പൊടുഞ്ഞുപൊകുംവണ്ണം
                                           ഗു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/174&oldid=169273" എന്ന താളിൽനിന്ന് ശേഖരിച്ചത്