ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
48
ളം ഉണ്ടെങ്കിൽ ഇരുട്ടോടെ ഈ മൊരംകട്ടിൽ വരുവാൻ നെഞ്ഞ് ഉറയ്ക്കില്ല. തീർച്ചതന്നെ. മിണ്ടാൻ കുടിആരുമില്ലതെ ഞാൻ പെടുന്ന പാടു കണ്ടിട്ട് അതു തീർപ്പാൻ ഇദ്ദേഹത്തെ ഇശ്വരൻ അയച്ചതാണു. ഗീതം ൪൩ ഹിന്തുസ്ഥാനി തോടി-ആദിതാളം. പല്ലവി സന്യാഃ- ഇനി ഇതിലെന്തു ചെയ്ത മ മ പ്രണപത്നിയെ കാൺമു അനുപച്ചവി മ മ വിധി ഇതു വീധ മിനി (എന്തു) ചരണം മനമേ പരിതപിയ്ക്കാതെ സധൈർയ്യം വാണിടേണമെന്നാൽ മനിനിയെ കാണാറാകും (എന്തു) എന്തായാലും അടുത്തു ചെല്ലുക തന്നെ. സന്യഃ-ശംഭോശിവ ! ശംഭോശിവ !ശംഭോശിവ !ശംഭോശിവ!നാഥാ ശരണം ശരണം . കാവൽഃ-സന്യസിയോ? സ്വാമിൻ! നമസ്കാരം. വരിൻ ! വരിൻ! സന്യഃ-(അടുത്തു ചെന്ന്) സീതാറാം സീതാറാം.ശുഭം ഭവതു കവൽഃ-ദയചെയ്ത" ഇരികിൻ സ്വാമികളേ! സന്വാഃ-ശംഭോ ശിവ! ശംഭോ ശിവ ! (ഇരിക്കുന്നു) കാവൽ:-(തൊഴുതു നിന്നുകൊണ്ട് ) സ്വമിയെ കണ്ടതു പെരുത്തു സന്തോഷമായി. സന്വഃഎന്നേ കണ്ടതിനാൽ എന്താണിത്ര സന്തോഷം? കാവൽ:-സന്തോഷമല്ലതെ എന്താണു സ്വാമിൻ! ഹോസ്സങ്ങാടിയിൽ കുഞ്ഞുകുട്ടികളെ പിരിഞ്ഞു പോന്നതിന്നു ശേഷം ഒരു പുരുഷനായി ഇന്നു സ്വമികളെ കണ്ടു. സന്യാഃ-ഓ! ഹോഅങ്ങിനിയോ? ഇതെന്തു കതയാണു്? ഗീതം ൪ ൪.അവരുപകം-ആദിതാളം. പല്ലവി
എന്തിനു വാസം നീ ചെഴ്വതും താനേ ചൊൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.