ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
55
സാരഃ-നാഥ!പകരം നിർത്തിയ അവസ്ഥയ്ക്കു് അവനെ വഞ്ചിയ്ക്കുമ്മതു ഭംഗിയോ? സന്യഃ-(ചിരിച്ചുകൊണ്ടു)കന്നടന്റെ നീതിയ്ക്ക ഇതു വിരോധമ്ല്ല. നാം ഇവിടെ താമസിച്ചാൽ അപകടമുണ്ടു്.
(സാരഞ്ജിനിയുടെ കൈ പിടിച്ചുകൊണ്ട)അതിനാൽ:- ഗീതം ൫0 മുഖാരി-ആദിതാളം. പല്ലവി. പോവോം സാരഞ്ജിനി ഇവിടം വിട്ടു എൻപ്രാണ പ്രിയേ!നാം (പോവോം) അനുപല്ലവി.
കാവായ്മേവുമാ ദേവൻ പരമത്മാ ഭാവനയോടു നാം പോവതു ചിതമിനി (പൊവോം)
(രണ്ടുപേരും തൊഴുതു പോകുന്നു)
=============================
ഒന്നാം ഖണ്ഡം സമാപ്തം.
===================================
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.