ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഴങ്ങി.അപ്സരസ്രികൾ ന്രത്തം നെയ്ക്കുകയും ചെയ്തു. അപ്പോൾ മണ്ഡോഭരി മുതനായ ത്തോവിനോടുകടെ ദേഹിത്വാഗംചെയ്തുഭത്ത്യസമേയായി വൈക്കുണ്ടലോകത്തിലോകത്തിലേയ്കപോയി.അനന്തരം രാമൻ . വിഭിഷണനെക്കൊണ്ടു രാവണന്റെ ശേഷക്രിൾ കഴിപ്പിക്കുണ്ടു രാവണന്റെ ശേഷക്രിയകൾ കഴിപ്പിക്കുകയു ലക്ഷണനെക്കൊണ്ടു വിഭിഷണനെ ലങ്കയിലെ രാവായി അഭിഷേകംചെയ്ചിക്കുകയും ഞാൻ മുമ്പുന്യാസമായി വെച്ചിട്ടുളള ഹന്ത്യമാൻ ലങ്കയെ വിഭിഷണങ്കൽ ഗിന്ന വിണ്ടേടുത്തു ഹന്തമാന്റെ അധീനത്തിലാക്കുകയും ചെയു, പിന്നെ വിഭിഷണാഭികളോടുകുടി ഹന്തമാനെ അശോകവനത്തിലേയ്ക് അയച്ച സകല വ്യത്താന്തങ്ങളും സീതയെ കേൾപ്പിക്കുകയും ചെയ്തു. ആനന്ദരാമായണം സാരകാണ്ഡം പതിനൊന്നാം സർഗ്ഗം സമാപ്തം.

                                                പന്ത്രണ്ടാം  സർഗ്ഗം
                                             പരമശിവൻ  പറയുന്നു.

അനന്തരം സുഗ്രീവാദികൾ സീതയുടെ കളികഴിപ്പിച്ചു, ദിവ്യവസ്ത്രങ്ങളെ ധരിപ്പിച്ചു ദിവ്യാഭരണങ്ങൾ അണിയിച്ചു, പല്ലക്കിൽ കയറ്റി വേദ്രധാരികളെ ഭടന്മാരുടെ അകമ്പടിയോടുകൂടി അതിവേഗത്തിൽ ശ്രീരാമന്റെ സന്നിധിയിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നു. സീതാദേവിയുടെ ഈ വരവിൽ പലപല വാദ്യങ്ങൾ മുഴക്കുകയും വേശ്യാസ്ത്രീകൾ നൃത്തം വെയ്ക്കുകയും ചെയ്കുകയും ചെയ്കിരുന്നു രാമസന്നിധിയിൽ എത്തിയപ്പോൾ സീതാദേവി പല്ലക്കിൽ നിന്ന് എറങ്ങി കാൽനാടയായി പതുക്കെ നടന്നു ചെന്നു ശ്രരാമനെ നമസ്കരിച്ചു. ദേവി ഭർത്താവിന്റെ മുമ്പിൽ

വന്നപ്പോൾ ലജ്ജിതയായി ഭവിച്ചു. രാമനാകട്ടെ സീതയെ കണ്ട് അവൾ ശുദ്ധയാണെന്നറിഞ്ഞിരുന്നിട്ടും മഹാജനങ്ങൾക്കു വിശ്വാസം വരുവാനായി ഇങ്ങിനെ .‌‌‌അല്ലയൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/227&oldid=170883" എന്ന താളിൽനിന്ന് ശേഖരിച്ചത്