ഏതൊരുമർത്ത്യരാൽസേവ്യയെന്നുള്ളതും
സാദരംചൊല്ലീടുവൻകേട്ടുകൊള്ളുവിൻ.
യാതൊരുത്തന്നുസ്വജാത്യാനുസാരമാ-
മേതൊരുധർമ്മംവിധിച്ചിരിക്കുന്നിതോ.
തദ്ധർമ്മനിഷ്ഠരാൽത്തന്നെവാരാണസീ
നിത്യവുംസേവ്യയാണെന്നറിഞ്ഞീടേണം.
അന്യരംയുള്ളവർതമ്മുടെസേവെക്കു
മന്നിടെകുഗ്രാമതുല്യയായേവരൂ.
ആകയാൽധർമ്മിഷ്ഠശക്തിശാന്തരായ്
രാഗരോഷദ്വേഷവർജ്ജിതരായ്‌സദാം
ചന്ദ്രചൂഡോപാസകരായ്‌വിമുക്തിയെ
ത്തന്നെവാഞ്ഛിച്ചുവാണീടുംജനങ്ങളാൽ
സേവിച്ചിടേണമവർക്കുസാക്ഷാൽബ്രഹ്മ
കൈവല്യമാശുനൽകുന്നുവാരാണസീ.
മുന്നംപരാശരപുത്രനാംവ്യാസന-
ലന്യൂനവിദ്വേഷമുണ്ടാകകാരണാൽ.
പന്നഗഭൂഷണൻവാരാണസീപുരം
തന്നിൽനിന്നപ്പുറത്താക്കിനാൻവ്യാസനെ.
എന്നതുകേട്ടുമുനികൾഭൃഗുമുനി
തന്നെവന്ദിച്ചചോദിച്ചാരതുനേരം.
ദോഷാകരധരനായവിശ്വേശനു
ദ്വേഷംപരാശരജങ്കൽവളരുവാൻ.
ദോഷമെന്തെന്നനുഷ്ഠിച്ചൂമുനികുല
ഭൂഷണനായപരാശരനന്ദനൻ.
ദോഷജ്ഞഞങ്ങളോടിന്നതുചൊല്ലീടു-
കീഷൽതീരുംവണ്ണമാത്മവിത്താരംഭവാൻ.
തോഷമോടേമുനിമാർഗിരംകേട്ടോരു
ശേഷംഭൃഗുതാനുമേവമരുൾചെയ്തു.
വാസുദേവന്റെകലാമായനാകിയ
വ്യാസമുന്നിശ്വരൻസത്യവതീസുതൻ.
പാരാതെശിഷ്യഗണങ്ങളോടൊന്നിച്ചു
വാരാണസിക്കൊഴുന്നെള്ളീടിനാൽപുരം.
തത്രഗമിച്ചോരനന്തരംതാപസ
സത്തമനായസംവർത്തമുന്നീശ്വരൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |