ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ യയാതിചരിതം


ആപന്നിവാരണ്യത്തിന്നു ശക്തനായി വന്നതുകൊണ്ടും ജന്മ സാഫല്യം വന്നുവെന്നായി വിചാരിക്കുന്നു.

രാജാവ്--നിങ്ങൾ ഇങ്ങിനെ ഒരുമയിൽ കഴിഞ്ഞുവരുന്നതു കാണ്മാനായി യോഗം വരുമെന്ന് ഒരിക്കലും ഞാൻ വിചാരി ച്ചിരുന്നതല്ല. അതിനിപ്പോൾ സംഗതിയായതിനാൽ എനിക്കും കൃതകൃത്യതവന്നു. ഇനിയും നിങ്ങളുടെ ഇഷ്ടത്തിന്നു വേണ്ടി എന്താണു പ്രവർത്തിക്കേണ്ടത്?

ദേവയാനി--വൈഖാനസവൃത്തിയെടുക്കാറാകുന്നതു വരെ പ്രജകളെ പരിപാലിച്ചു രാജ്യഭാരം നടത്തുകയും ഞങ്ങളിൽ സമഭാവനയോടു കൂടി വളരെകാലം സുഖങ്ങളനുഭവിക്കുകയും തന്നെ.

രാജാവ്--എന്നാൽ ഇങ്ങിനെ കൂടി ഭവിക്കട്ടെ.

                                  ഭാരതവാക്യം
              ഗുരുജനതയിലാർക്കും ഭക്തി വർദ്ധിച്ചിടട്ടേ;
              പെരുകി വരുകസൂയയ്ക്കന്തവും വന്നിടട്ടേ;
              കരുണയൊടു നരേന്ദ്രൻ നാടു രക്ഷിച്ചീടട്ടെ;
              പുരുഗുണമണയട്ടേ ഭൂരിസൗഖ്യം വരട്ടേ.
                            എല്ലാവരും പോയി.
                           അഞ്ചാമങ്കം കഴിഞ്ഞു.
                                  സമാപ്തം.
 ---------------------------------+--$--+-------------------------------------





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/75&oldid=172414" എന്ന താളിൽനിന്ന് ശേഖരിച്ചത്